വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • ആകാശവും ഭൂമിയും സൃഷ്ടിക്കുന്നു (1, 2)

    • ഭൂമിയെ ആറു ദിവസംകൊണ്ട്‌ ഒരുക്കുന്നു (3-31)

      • 1-ാം ദിവസം: വെളിച്ചം; രാത്രിയും പകലും (3-5)

      • 2-ാം ദിവസം: വിതാനം (6-8)

      • 3-ാം ദിവസം: ഉണങ്ങിയ നിലവും സസ്യങ്ങളും (9-13)

      • 4-ാം ദിവസം: ആകാശത്തിലെ ജ്യോതിസ്സുകൾ (14-19)

      • 5-ാം ദിവസം: മത്സ്യങ്ങളും പക്ഷികളും (20-23)

      • 6-ാം ദിവസം: കരയിലെ ജന്തുക്കളും മനുഷ്യനും (24-31)

  • 2

    • ദൈവം ഏഴാം ദിവസം വിശ്രമിക്കുന്നു (1-3)

    • ദൈവമായ യഹോവ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവ്‌ (4)

    • പുരുഷനും സ്‌ത്രീയും ഏദെൻ തോട്ടത്തിൽ (5-25)

      • മനുഷ്യനെ പൊടികൊണ്ട്‌ നിർമിക്കുന്നു (7)

      • ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ വിലക്കപ്പെട്ട മരം (15-17)

      • സ്‌ത്രീയെ സൃഷ്ടിക്കുന്നു (18-25)

  • 3

    • മനുഷ്യരുടെ പാപത്തിന്റെ തുടക്കം (1-13)

      • ആദ്യത്തെ നുണ (4, 5)

    • ധിക്കാരികൾക്കെതിരെ യഹോവയുടെ ന്യായവിധി (14-24)

      • സ്‌ത്രീയുടെ സന്തതിയെക്കുറിച്ചുള്ള പ്രവചനം (15)

      • ഏദെനിൽനിന്ന്‌ പുറത്താക്കുന്നു (23, 24)

  • 4

    • കയീനും ഹാബേലും (1-16)

    • കയീന്റെ വംശജർ (17-24)

    • ശേത്തും മകൻ എനോശും (25, 26)

  • 5

    • ആദാം മുതൽ നോഹ വരെ (1-32)

      • ആദാമിന്‌ ആൺമക്കളും പെൺമക്കളും ജനിക്കുന്നു (4)

      • ഹാനോക്ക്‌ ദൈവത്തോടൊപ്പം നടന്നു (21-24)

  • 6

    • ദൈവത്തിന്റെ പുത്രന്മാർ ഭൂമിയിൽനിന്ന്‌ ഭാര്യമാരെ എടുക്കുന്നു (1-3)

    • നെഫിലിമുകൾ ജനിക്കുന്നു (4)

    • മനുഷ്യരുടെ ദുഷ്ടത യഹോവയെ ദുഃഖിപ്പിക്കുന്നു (5-8)

    • പെട്ടകം പണിയാൻ നോഹയെ നിയമിക്കുന്നു (9-16)

    • ജലപ്രളയം വരുമെന്നു ദൈവം പ്രഖ്യാപിക്കുന്നു (17-22)

  • 7

    • പെട്ടകത്തിൽ കയറുന്നു (1-10)

    • ലോകത്തെ മൂടിയ ജലപ്രളയം (11-24)

  • 8

    • പ്രളയജലം താഴുന്നു (1-14)

      • പ്രാവിനെ അയയ്‌ക്കുന്നു (8-12)

    • പെട്ടകത്തിൽനിന്ന്‌ ഇറങ്ങുന്നു (15-19)

    • ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്‌ദാനം (20-22)

  • 9

    • മനുഷ്യവർഗത്തിനുള്ള നിർദേശങ്ങൾ (1-7)

      • രക്തത്തെക്കുറിച്ചുള്ള നിയമം (4-6)

    • മഴവില്ലുടമ്പടി (8-17)

    • നോഹയുടെ വംശജരെക്കുറിച്ചുള്ള പ്രവചനങ്ങൾ (18-29)

  • 10

    • ജനതകളുടെ പട്ടിക (1-32)

      • യാഫെത്തിന്റെ വംശജർ (2-5)

      • ഹാമിന്റെ വംശജർ (6-20)

        • നിമ്രോദ്‌ യഹോവയെ എതിർക്കുന്നു (8-12)

      • ശേമിന്റെ വംശജർ (21-31)

  • 11

    • ബാബേൽ ഗോപുരം (1-4)

    • യഹോവ ഭാഷ കലക്കുന്നു (5-9)

    • ശേം മുതൽ അബ്രാം വരെ (10-32)

      • തേരഹിന്റെ കുടുംബം (27)

      • അബ്രാം ഊർ ദേശം വിടുന്നു (31)

  • 12

    • അബ്രാം ഹാരാനിൽനിന്ന്‌ കനാനിലേക്ക്‌ (1-9)

      • അബ്രാമിനോടുള്ള ദൈവത്തിന്റെ വാഗ്‌ദാനം (7)

    • അബ്രാമും സാറായിയും ഈജിപ്‌തിൽ (10-20)

  • 13

    • അബ്രാം കനാനിലേക്കു മടങ്ങുന്നു (1-4)

    • അബ്രാമും ലോത്തും പിരിയുന്നു (5-13)

    • അബ്രാമിനോടുള്ള വാഗ്‌ദാനം ദൈവം ആവർത്തിക്കുന്നു (14-18)

  • 14

    • അബ്രാം ലോത്തിനെ രക്ഷിക്കുന്നു (1-16)

    • മൽക്കീസേദെക്ക്‌ അബ്രാമിനെ അനുഗ്രഹിക്കുന്നു (17-24)

  • 15

    • അബ്രാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടി (1-21)

      • 400 വർഷം ക്ലേശം അനുഭവിക്കുമെന്നു മുൻകൂട്ടിപ്പറയുന്നു (13)

      • അബ്രാമിനോടുള്ള വാഗ്‌ദാനം ദൈവം ആവർത്തിക്കുന്നു (18-21)

  • 16

    • ഹാഗാരും യിശ്‌മായേലും (1-16)

  • 17

    • അബ്രാഹാം അനേകം ജനതകൾക്കു പിതാവായിത്തീരും (1-8)

      • അബ്രാമിന്റെ പേര്‌ അബ്രാഹാം എന്നു മാറ്റുന്നു (5)

    • പരിച്ഛേദനയുടമ്പടി (9-14)

    • സാറായിയുടെ പേര്‌ സാറ എന്നു മാറ്റുന്നു (15-17)

    • യിസ്‌ഹാക്ക്‌ ജനിക്കുമെന്ന വാഗ്‌ദാനം (18-27)

  • 18

    • അബ്രാഹാമിനെ മൂന്നു ദൈവദൂതന്മാർ സന്ദർശിക്കുന്നു (1-8)

    • മകൻ ജനിക്കുമെന്നു സാറയോടു വാഗ്‌ദാനം ചെയ്യുന്നു; സാറ ചിരിക്കുന്നു (9-15)

    • അബ്രാഹാം സൊദോമിനുവേണ്ടി അപേക്ഷിക്കുന്നു (16-33)

  • 19

    • ലോത്തിനെ ദൈവദൂതന്മാർ സന്ദർശിക്കുന്നു (1-11)

    • നഗരം വിടാൻ ലോത്തിനെയും കുടുംബത്തെയും നിർബന്ധിക്കുന്നു (12-22)

    • സൊദോമിന്റെയും ഗൊമോറയുടെയും നാശം (23-29)

      • ലോത്തിന്റെ ഭാര്യ ഉപ്പുതൂണാകുന്നു (26)

    • ലോത്തും പെൺമക്കളും (30-38)

      • മോവാബ്യരുടെയും അമ്മോന്യരുടെയും ഉത്ഭവം (37, 38)

  • 20

    • അബീമേലെക്കിൽനിന്ന്‌ സാറയെ രക്ഷിക്കുന്നു (1-18)

  • 21

    • യിസ്‌ഹാക്കിന്റെ ജനനം (1-7)

    • യിശ്‌മായേൽ യിസ്‌ഹാക്കിനെ പരിഹസിക്കുന്നു (8, 9)

    • ഹാഗാരിനെയും യിശ്‌മായേലിനെയും പറഞ്ഞയയ്‌ക്കുന്നു (10-21)

    • അബ്രാഹാം അബീമേലെക്കുമായി ഉടമ്പടി ചെയ്യുന്നു (22-34)

  • 22

    • യിസ്‌ഹാക്കിനെ യാഗം അർപ്പിക്കാൻ അബ്രാഹാമിനോടു പറയുന്നു (1-19)

      • അബ്രാഹാമിന്റെ സന്തതിയിലൂടെ അനുഗ്രഹം (15-18)

    • റിബെക്കയുടെ കുടുംബം (20-24)

  • 23

    • സാറയുടെ മരണം, ശ്‌മശാനസ്ഥലം (1-20)

  • 24

    • യിസ്‌ഹാക്കിനു ഭാര്യയെ അന്വേഷിക്കുന്നു (1-58)

    • റിബെക്ക യിസ്‌ഹാക്കിനെ കാണാൻ വരുന്നു (59-67)

  • 25

    • അബ്രാഹാം വീണ്ടും വിവാഹിതനാകുന്നു (1-6)

    • അബ്രാഹാം മരിക്കുന്നു (7-11)

    • യിശ്‌മായേലിന്റെ മക്കൾ (12-18)

    • യാക്കോബിന്റെയും ഏശാവിന്റെയും ജനനം (19-26)

    • ഏശാവ്‌ ജന്മാവകാശം വിൽക്കുന്നു (27-34)

  • 26

    • യിസ്‌ഹാക്കും റിബെക്കയും ഗരാരിൽ (1-11)

      • ദൈവം തന്റെ വാഗ്‌ദാനം യിസ്‌ഹാക്കിനോടും ആവർത്തിക്കുന്നു (3-5)

    • കിണറുകളെക്കുറിച്ചുള്ള തർക്കം (12-25)

    • അബീമേലെക്കും യിസ്‌ഹാക്കും തമ്മിലുള്ള ഉടമ്പടി (26-33)

    • ഏശാവിന്റെ ഹിത്യവംശജരായ രണ്ടു ഭാര്യമാർ (34, 35)

  • 27

    • യാക്കോബിനു യിസ്‌ഹാക്കിന്റെ അനുഗ്രഹം കിട്ടുന്നു (1-29)

    • ഏശാവ്‌ അനുഗ്രഹം ചോദിക്കുന്നു; പക്ഷേ മാനസാന്തരപ്പെടുന്നില്ല (30-40)

    • ഏശാവിനു യാക്കോബിനോടുള്ള വിദ്വേഷം (41-46)

  • 28

    • യിസ്‌ഹാക്ക്‌ യാക്കോബിനെ പദ്ദൻ-അരാമിലേക്ക്‌ അയയ്‌ക്കുന്നു (1-9)

    • ബഥേലിൽവെച്ച്‌ യാക്കോബ്‌ കണ്ട സ്വപ്‌നം (10-22)

      • ദൈവം തന്റെ വാഗ്‌ദാനം യാക്കോബിനോടും ആവർത്തിക്കുന്നു (13-15)

  • 29

    • യാക്കോബ്‌ റാഹേലിനെ കണ്ടുമുട്ടുന്നു (1-14)

    • യാക്കോബ്‌ റാഹേലിനെ പ്രണയിക്കുന്നു (15-20)

    • യാക്കോബ്‌ ലേയയെയും റാഹേലിനെയും വിവാഹം കഴിക്കുന്നു (21-29)

    • യാക്കോബിനു ലേയയിൽ ഉണ്ടായ നാല്‌ ആൺമക്കൾ: രൂബേൻ, ശിമെയോൻ, ലേവി, യഹൂദ (30-35)

  • 30

    • ബിൽഹയ്‌ക്കു ദാനും നഫ്‌താലിയും ജനിക്കുന്നു (1-8)

    • സില്‌പയ്‌ക്കു ഗാദും ആശേരും ജനിക്കുന്നു (9-13)

    • ലേയയ്‌ക്കു യിസ്സാഖാരും സെബുലൂനും ജനിക്കുന്നു (14-21)

    • റാഹേലിനു യോസേഫ്‌ ജനിക്കുന്നു (22-24)

    • യാക്കോബിന്റെ ആട്ടിൻപറ്റങ്ങൾ വർധിക്കുന്നു (25-43)

  • 31

    • യാക്കോബ്‌ രഹസ്യമായി കനാനിലേക്കു പോകുന്നു (1-18)

    • ലാബാൻ യാക്കോബിനൊപ്പം എത്തുന്നു (19-35)

    • യാക്കോബും ലാബാനും തമ്മിലുള്ള ഉടമ്പടി (36-55)

  • 32

    • ദൈവദൂതന്മാർ യാക്കോബിനു പ്രത്യക്ഷരാകുന്നു (1, 2)

    • യാക്കോബ്‌ ഏശാവിനെ കാണാൻ തയ്യാറെടുക്കുന്നു (3-23)

    • യാക്കോബും ദൈവദൂതനും തമ്മിലുള്ള മല്‌പിടിത്തം (24-32)

      • യാക്കോബിന്റെ പേര്‌ ഇസ്രായേൽ എന്നു മാറ്റുന്നു (28)

  • 33

    • യാക്കോബ്‌ ഏശാവിനെ കണ്ടുമുട്ടുന്നു (1-16)

    • ശെഖേമിലേക്കുള്ള യാക്കോബിന്റെ യാത്ര (17-20)

  • 34

    • ദീനയെ ബലാത്സംഗം ചെയ്യുന്നു (1-12)

    • യാക്കോബിന്റെ ആൺമക്കൾ തന്ത്രപൂർവം പ്രവർത്തിക്കുന്നു (13-31)

  • 35

    • യാക്കോബ്‌ അന്യദൈവങ്ങളെ നീക്കിക്കളയുന്നു (1-4)

    • യാക്കോബ്‌ ബഥേലിലേക്കു തിരിച്ചുവരുന്നു (5-15)

    • ബന്യാമീന്റെ ജനനം; റാഹേലിന്റെ മരണം (16-20)

    • ഇസ്രായേലിന്റെ 12 ആൺമക്കൾ (21-26)

    • യിസ്‌ഹാക്ക്‌ മരിക്കുന്നു (27-29)

  • 36

    • ഏശാവിന്റെ വംശജർ (1-30)

    • ഏദോമിന്റെ രാജാക്കന്മാരും പ്രഭുക്കന്മാരും (31-43)

  • 37

    • യോസേഫിന്റെ സ്വപ്‌നങ്ങൾ (1-11)

    • യോസേഫും അസൂയാലുക്കളായ സഹോദരന്മാരും (12-24)

    • യോസേഫിനെ അടിമയായി വിൽക്കുന്നു (25-36)

  • 38

    • യഹൂദയും താമാറും (1-30)

  • 39

    • യോസേഫ്‌ പോത്തിഫറിന്റെ വീട്ടിൽ (1-6)

    • യോസേഫ്‌ പോത്തിഫറിന്റെ ഭാര്യയിൽനിന്ന്‌ ഒഴിഞ്ഞുമാറുന്നു (7-20)

    • യോസേഫ്‌ ജയിലിൽ (21-23)

  • 40

    • യോസേഫ്‌ തടവുകാരുടെ സ്വപ്‌നങ്ങൾ വ്യാഖ്യാനിക്കുന്നു (1-19)

      • “സ്വപ്‌നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലേ?” (8)

    • ഫറവോന്റെ ജന്മദിനത്തിലെ വിരുന്ന്‌ (20-23)

  • 41

    • യോസേഫ്‌ ഫറവോന്റെ സ്വപ്‌നങ്ങൾ വ്യാഖ്യാനിക്കുന്നു (1-36)

    • ഫറവോൻ യോസേഫിനെ ഉന്നതനാക്കുന്നു (37-46എ)

    • യോസേഫിനു ഭക്ഷ്യവസ്‌തുക്കളുടെ ചുമതല (46ബി-57)

  • 42

    • യോസേഫിന്റെ ചേട്ടന്മാർ ഈജിപ്‌തിലേക്കു പോകുന്നു (1-4)

    • യോസേഫ്‌ ചേട്ടന്മാരെ കണ്ടുമുട്ടുന്നു, പരീക്ഷിക്കുന്നു (5-25)

    • യോസേഫിന്റെ ചേട്ടന്മാർ യാക്കോബിന്റെ അടുത്ത്‌, വീട്ടിലേക്കു തിരിച്ചുപോകുന്നു (26-38)

  • 43

    • യോസേഫിന്റെ ചേട്ടന്മാർ രണ്ടാം വട്ടം ഈജിപ്‌തിലേക്കു പോകുന്നു, കൂടെ ബന്യാമീനും (1-14)

    • യോസേഫ്‌ സഹോദരന്മാരെ വീണ്ടും കാണുന്നു (15-23)

    • യോസേഫ്‌ സഹോദരന്മാർക്കു വിരുന്നു നടത്തുന്നു (24-34)

  • 44

    • ബന്യാമീന്റെ സഞ്ചിയിൽ യോസേഫിന്റെ വെള്ളിപ്പാനപാത്രം (1-17)

    • യഹൂദ ബന്യാമീനുവേണ്ടി അപേക്ഷിക്കുന്നു (18-34)

  • 45

    • യോസേഫ്‌ താൻ ആരാണെന്നു വെളിപ്പെടുത്തുന്നു (1-15)

    • യോസേഫിന്റെ സഹോദരന്മാർ യാക്കോബിനെ കൊണ്ടുവരാനായി പോകുന്നു (16-28)

  • 46

    • യാക്കോബും കുടുംബവും ഈജിപ്‌തിലേക്കു താമസം മാറുന്നു (1-7)

    • ഈജിപ്‌തിലേക്കു പോയവരുടെ പേരുകൾ (8-27)

    • യോസേഫ്‌ ഗോശെനിൽവെച്ച്‌ യാക്കോബിനെ കാണുന്നു (28-34)

  • 47

    • യാക്കോബ്‌ ഫറവോനെ ചെന്ന്‌ കാണുന്നു (1-12)

    • യോസേഫിന്റെ ഭരണമികവ്‌ (13-26)

    • ഇസ്രായേൽ ഗോശെനിൽ താമസമുറപ്പിക്കുന്നു (27-31)

  • 48

    • യോസേഫിന്റെ രണ്ട്‌ ആൺമക്കളെ യാക്കോബ്‌ അനുഗ്രഹിക്കുന്നു (1-12)

    • എഫ്രയീമിനു കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കുന്നു (13-22)

  • 49

    • യാക്കോബ്‌ മരണക്കിടക്കയിൽവെച്ച്‌ നടത്തിയ പ്രവചനം (1-28)

      • ശീലോ യഹൂദയിൽനിന്ന്‌ വരും (10)

    • തന്നെ എവിടെ അടക്കണമെന്നു യാക്കോബ്‌ പറയുന്നു (29-32)

    • യാക്കോബ്‌ മരിക്കുന്നു (33)

  • 50

    • യോസേഫ്‌ യാക്കോബിനെ കനാനിൽ അടക്കം ചെയ്യുന്നു (1-14)

    • താൻ ക്ഷമിച്ചെന്നു യോസേഫ്‌ ഉറപ്പു കൊടുക്കുന്നു (15-21)

    • യോസേഫിന്റെ അവസാനനാളുകൾ, മരണം (22-26)

      • തന്റെ അസ്ഥികൾ എന്തു ചെയ്യണമെന്നു യോസേഫ്‌ പറയുന്നു (25)