വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • ദഹനയാഗം (1-17)

  • 2

    • ധാന്യയാഗം (1-16)

  • 3

    • സഹഭോജനബലി (1-17)

      • കൊഴുപ്പും രക്തവും കഴിക്കരുത്‌ (17)

  • 4

    • പാപയാഗം (1-35)

  • 5

    • ചില പാപങ്ങളും അതിന്‌ അർപ്പിക്കേണ്ട യാഗങ്ങളും (1-6)

      • മറ്റുള്ളവരുടെ പാപങ്ങളെക്കുറിച്ച്‌ വിവരം നൽകണം (1)

    • ദരിദ്രർക്കുവേണ്ടിയുള്ള യാഗങ്ങൾ (7-13)

    • അബദ്ധത്തിൽ ചെയ്‌ത പാപത്തിനുള്ള അപരാധയാഗം (14-19)

  • 6

    • അപരാധയാഗം—കൂടുതൽ നിർദേശങ്ങൾ (1-7)

    • യാഗമർപ്പിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ (8-30)

      • ദഹനയാഗം (8-13)

      • ധാന്യയാഗം (14-23)

      • പാപയാഗം (24-30)

  • 7

    • യാഗമർപ്പിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ (1-21)

      • അപരാധയാഗം (1-10)

      • സഹഭോജനബലി (11-21)

    • കൊഴുപ്പും രക്തവും കഴിക്കരുത്‌ (22-27)

    • പുരോഹിതനുള്ള ഓഹരി (28-36)

    • യാഗങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ അവസാനിക്കുന്നു (37, 38)

  • 8

    • അഹരോന്യപൗരോഹിത്യം സ്ഥാപിക്കുന്നു (1-36)

  • 9

    • അഹരോൻ യാഗങ്ങൾ അർപ്പിക്കുന്നു (1-24)

  • 10

    • യഹോവയിൽനിന്നുള്ള തീ നാദാബിനെയും അബീഹുവിനെയും വിഴുങ്ങുന്നു (1-7)

    • ഭക്ഷണപാനീയങ്ങൾ സംബന്ധിച്ച്‌ പുരോഹിതന്മാർക്കുള്ള നിർദേശങ്ങൾ (8-20)

  • 11

    • ശുദ്ധവും അശുദ്ധവും ആയ മൃഗങ്ങൾ (1-47)

  • 12

    • പ്രസവശേഷമുള്ള ശുദ്ധീകരണം (1-8)

  • 13

    • കുഷ്‌ഠം വന്നാൽ ചെയ്യേണ്ടത്‌ (1-46)

    • വസ്‌ത്രത്തിലുള്ള കുഷ്‌ഠം (47-59)

  • 14

    • കുഷ്‌ഠരോഗത്തിൽനിന്നുള്ള ശുദ്ധീകരണം (1-32)

    • രോഗം ബാധിച്ച വീടു ശുദ്ധീകരിക്കൽ (33-57)

  • 15

    • ജനനേന്ദ്രിയത്തിൽനിന്നുള്ള സ്രവങ്ങൾ ഒരാളെ അശുദ്ധനാക്കുന്നു (1-33)

  • 16

    • പാപപരിഹാരദിവസം (1-34)

  • 17

    • വിശുദ്ധകൂടാരം, ബലികൾ അർപ്പിക്കാനുള്ള സ്ഥലം (1-9)

    • രക്തം ഭക്ഷിക്കരുത്‌ (10-14)

    • താനേ ചത്ത മൃഗത്തെ തിന്നാൽ (15, 16)

  • 18

    • നിയമവിരുദ്ധമായ ലൈംഗികബന്ധങ്ങൾ (1-30)

      • കനാന്യരെ അനുകരിക്കരുത്‌ (3)

      • നിഷിദ്ധമായ ലൈംഗികബന്ധങ്ങൾ (6-18)

      • ആർത്തവകാലത്ത്‌ (19)

      • സ്വവർഗരതി (22)

      • മൃഗവുമായുള്ള ലൈംഗികബന്ധം (23)

      • ‘ശുദ്ധരായി തുടരുക, അല്ലെങ്കിൽ ദേശം നിങ്ങളെ ഛർദിച്ചുകളയും’ (24-30)

  • 19

    • വിശുദ്ധി സംബന്ധിച്ച നിയമങ്ങൾ (1-37)

      • കൊയ്യേണ്ട വിധം (9, 10)

      • ചെവി കേൾക്കാത്തവരോടും കാഴ്‌ചയില്ലാത്തവരോടും പരിഗണന (14)

      • പരദൂഷണം (16)

      • പക വെച്ചുകൊണ്ടിരിക്കരുത്‌ (18)

      • മന്ത്രവാദം ചെയ്യരുത്‌; ആത്മാക്കളുടെ ഉപദേശം തേടരുത്‌ (26, 31)

      • പച്ചകുത്തരുത്‌ (28)

      • പ്രായമായവരെ ബഹുമാനിക്കുക (32)

      • അന്യദേശക്കാരോടുള്ള പെരുമാറ്റം (33, 34)

  • 20

    • മോലേക്കിന്റെ ആരാധന; ആത്മാക്കളുടെ ഉപദേശം തേടൽ (1-6)

    • വിശുദ്ധരായിരിക്കുക, മാതാപിതാക്കളെ ബഹുമാനിക്കുക (7-9)

    • ലൈംഗികപാപം ചെയ്യുന്നവർക്കു മരണശിക്ഷ (10-21)

    • ദേശത്ത്‌ തുടരാൻ വിശുദ്ധരായിരിക്കുക (22-26)

    • ആത്മാക്കളുടെ ഉപദേശം തേടുന്നവർക്കു മരണശിക്ഷ (27)

  • 21

    • പുരോഹിതന്മാർ വിശുദ്ധരായിരിക്കണം, അശുദ്ധരാകരുത്‌ (1-9)

    • മഹാപുരോഹിതൻ അശുദ്ധനായിത്തീരരുത്‌ (10-15)

    • പുരോഹിതന്മാർ വൈകല്യമുള്ളവരായിരിക്കരുത്‌ (16-24)

  • 22

    • പുരോഹിതന്മാരുടെ ശുദ്ധി; വിശുദ്ധവസ്‌തുക്കൾ ഭക്ഷിക്കൽ (1-16)

    • ന്യൂനതയില്ലാത്ത യാഗങ്ങൾ മാത്രം സ്വീകാര്യം (17-33)

  • 23

    • വിശുദ്ധമായ ദിവസങ്ങളും ഉത്സവങ്ങളും (1-44)

      • ശബത്ത്‌ (3)

      • പെസഹ (4, 5)

      • പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (6-8)

      • ആദ്യഫലങ്ങൾ അർപ്പിക്കുക (9-14)

      • വാരോത്സവം (15-21)

      • കൊയ്യേണ്ട വിധം (22)

      • കാഹളനാദത്തിന്റെ ഉത്സവം (23-25)

      • പാപപരിഹാരദിവസം (26-32)

      • കൂടാരോത്സവം (33-43)

  • 24

    • വിശുദ്ധകൂടാരത്തിലെ ദീപങ്ങൾക്കുള്ള എണ്ണ (1-4)

    • കാഴ്‌ചയപ്പം (5-9)

    • ദൈവനാമം അധിക്ഷേപിക്കുന്നയാളെ കല്ലെറിയണം (10-23)

  • 25

    • ശബത്തുവർഷം (1-7)

    • ജൂബിലിവർഷം (8-22)

    • വസ്‌തുക്കൾ തിരിച്ചുകിട്ടുന്നു (23-34)

    • ദരിദ്രരോടുള്ള പെരുമാറ്റം (35-38)

    • അടിമത്തം സംബന്ധിച്ച നിയമങ്ങൾ (39-55)

  • 26

    • വിഗ്രഹങ്ങളിൽനിന്ന്‌ അകന്നുനിൽക്കുക (1, 2)

    • അനുസരിച്ചാലുള്ള അനുഗ്രഹങ്ങൾ (3-13)

    • അനുസരണക്കേടിനുള്ള ശിക്ഷ (14-46)

  • 27

    • നേർന്നതു തിരികെ വാങ്ങാൻ (1-27)

      • ആളുകൾ (1-8)

      • മൃഗങ്ങൾ (9-13)

      • വീടുകൾ (14, 15)

      • നിലങ്ങൾ (16-25)

      • കടിഞ്ഞൂൽ (26, 27)

    • യഹോവയ്‌ക്കു നിരുപാധികം സമർപ്പിച്ചവ (28, 29)

    • പത്തിലൊന്നു തിരികെ വാങ്ങാൻ (30-34)