വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • യഹസ്‌കേൽ ബാബിലോണിൽവെച്ച്‌ കാണുന്ന ദിവ്യദർശനങ്ങൾ (1-3)

    • യഹോവയുടെ സ്വർഗീയരഥത്തിന്റെ ദർശനം (4-28)

      • കൊടുങ്കാറ്റ്‌, മേഘം, തീ (4)

      • നാലു ജീവികൾ (5-14)

      • നാലു ചക്രങ്ങൾ (15-21)

      • മഞ്ഞുകട്ടപോലെ തിളങ്ങുന്ന വിതാനം (22-24)

      • യഹോവയുടെ സിംഹാസനം (25-28)

  • 2

    • യഹസ്‌കേലിനു പ്രവാചകനായി നിയോഗം (1-10)

      • ‘അവർ കേട്ടാലും കേട്ടില്ലെങ്കിലും’ (5)

      • വിലാപഗീതങ്ങളുള്ള ചുരുൾ കാണിക്കുന്നു (9, 10)

  • 3

    • യഹസ്‌കേലിനു തിന്നാൻ ദൈവം കൊടുത്ത ചുരുൾ (1-15)

    • യഹസ്‌കേൽ കാവൽക്കാരനായി സേവിക്കണം (16-27)

      • മുന്നറിയിപ്പു കൊടുത്തില്ലെങ്കിൽ രക്തത്തിനു കണക്കു ചോദിക്കും (18-21)

  • 4

    • യരുശലേമിന്റെ ഉപരോധം—ഒരു വിവരണം (1-17)

      • 390 ദിവസവും 40 ദിവസവും കുറ്റം വഹിക്കും (4-7)

  • 5

    • യരുശലേമിന്റെ പതനം—ഒരു വിവരണം (1-17)

      • പ്രവാചകന്റെ തലയും താടിയും വടിച്ച്‌ രോമം മൂന്നായി ഭാഗിക്കുന്നു (1-4)

      • ജനതകളെക്കാൾ വഷളത്തം നിറഞ്ഞവൾ യരുശലേം (7-9)

      • ധിക്കാരികളെ മൂന്നു വിധത്തിൽ കൈകാര്യം ചെയ്യുന്നു (12)

  • 6

    • ഇസ്രായേൽമലകൾക്കെതിരെ (1-14)

      • മ്ലേച്ഛവിഗ്രഹങ്ങൾ അപമാനിക്കപ്പെടും (4-6)

      • “ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും” (7)

  • 7

    • അന്ത്യം വന്നിരിക്കുന്നു (1-27)

      • അപൂർവമായ ഒരു ദുരന്തം (5)

      • പണം തെരുവുകളിലേക്കു വലിച്ചെറിയുന്നു (19)

      • ദേവാലയം അശുദ്ധമാക്കും (22)

  • 8

    • ഒരു ദിവ്യദർശനത്തിൽ യഹസ്‌കേൽ യരുശലേമിലേക്ക്‌ (1-4)

    • ദേവാലയത്തിൽ നടമാടുന്ന വൃത്തികേടുകൾ (5-18)

      • സ്‌ത്രീകൾ തമ്മൂസിനെച്ചൊല്ലി വിലപിക്കുന്നു (14)

      • സൂര്യനെ ആരാധിക്കുന്ന പുരുഷന്മാർ (16)

  • 9

    • വധശിക്ഷ നടപ്പാക്കുന്ന ആറു പേരും എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യനും (1-11)

      • വിശുദ്ധമന്ദിരത്തിൽനിന്നുതന്നെ സംഹാരം തുടങ്ങും (6)

  • 10

    • ചക്രങ്ങളുടെ ഇടയിൽനിന്ന്‌ എടുത്ത തീ (1-8)

    • കെരൂബുകളെയും ചക്രങ്ങളെയും വർണിക്കുന്നു (9-17)

    • ദൈവത്തിന്റെ തേജസ്സു ദേവാലയത്തിൽനിന്ന്‌ നീങ്ങുന്നു (18-22)

  • 11

    • ദുഷ്ടപ്രഭുക്കന്മാരെ കുറ്റം വിധിക്കുന്നു (1-13)

      • നഗരത്തെ പാചകക്കലത്തോടു താരതമ്യം ചെയ്യുന്നു (3-12)

    • പൂർവസ്ഥിതിയിലാക്കുമെന്ന വാഗ്‌ദാനം (14-21)

      • “പുതിയൊരു ആത്മാവ്‌” കൊടുക്കുന്നു (19)

    • ദൈവത്തിന്റെ തേജസ്സ്‌ യരുശലേമിൽനിന്ന്‌ നീങ്ങുന്നു (22, 23)

    • ദർശനത്തിൽ യഹസ്‌കേൽ തിരിച്ച്‌ കൽദയയിലേക്ക്‌ (24, 25)

  • 12

    • പ്രതീകാത്മകപ്രവൃത്തികളിലൂടെ പ്രവാസം മുൻകൂട്ടിപ്പറയുന്നു (1-20)

      • പ്രവാസഭാണ്ഡം (1-7)

      • തലവൻ ഇരുട്ടത്ത്‌ അവിടം വിടും (8-16)

      • ഉത്‌കണ്‌ഠയുടെ അപ്പം, ഭീതിയുടെ വെള്ളം (17-20)

    • കള്ളമെന്നു തെളിഞ്ഞ കപടമൊഴി (21-28)

      • “എന്റെ വചനങ്ങൾക്കൊന്നും കാലതാമസമുണ്ടാകില്ല” (28)

  • 13

    • കള്ളപ്രവാചകന്മാർക്കെതിരെ (1-16)

      • വെള്ള പൂശിയ ഭിത്തി പൊളിഞ്ഞുവീഴും (10-12)

    • കള്ളപ്രവാചികമാർക്കെതിരെ (17-23)

  • 14

    • വിഗ്രഹാരാധകരെ കുറ്റം വിധിക്കുന്നു (1-11)

    • ന്യായവിധിയിൽനിന്ന്‌ യരുശലേമിനു രക്ഷപ്പെടാനാകില്ല (12-23)

      • നീതിനിഷ്‌ഠരായ നോഹ, ദാനിയേൽ, ഇയ്യോബ്‌ (14, 20)

  • 15

    • യരുശലേം ഒന്നിനും കൊള്ളാത്ത മുന്തിരിച്ചെടി (1-8)

  • 16

    • യരുശലേമിനോടുള്ള ദൈവത്തിന്റെ സ്‌നേഹം (1-63)

      • ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെപ്പോലെ (1-7)

      • ദൈവം അവളെ അലങ്കരിച്ച്‌ വിവാഹയുടമ്പടി ചെയ്യുന്നു (8-14)

      • അവൾ അവിശ്വസ്‌തയായി (15-34)

      • വ്യഭിചാരിണിയായതുകൊണ്ട്‌ ശിക്ഷിക്കുന്നു (35-43)

      • ശമര്യയോടും സൊദോമിനോടും താരതമ്യം ചെയ്യുന്നു (44-58)

      • ദൈവം തന്റെ ഉടമ്പടി ഓർക്കുന്നു (59-63)

  • 17

    • രണ്ടു കഴുകന്മാരുടെയും മുന്തിരിവള്ളിയുടെയും കടങ്കഥ (1-21)

    • ഇളംചില്ല വലിയൊരു ദേവദാരുവാകും (22-24)

  • 18

    • ഓരോരുത്തരും അവരവരുടെ പാപങ്ങൾക്ക്‌ ഉത്തരവാദി (1-32)

      • പാപം ചെയ്യുന്ന ദേഹി മരിക്കും (4)

      • അപ്പന്റെ തെറ്റിനു മകൻ പിഴയൊടുക്കേണ്ടതില്ല (19, 20)

      • ദുഷ്ടൻ മരിക്കുമ്പോൾ സന്തോഷിക്കുന്നില്ല (23)

      • മാനസാന്തരം ജീവൻ നൽകുന്നു (27, 28)

  • 19

    • ഇസ്രായേലിലെ തലവന്മാർക്കുവേണ്ടി ഒരു വിലാപഗീതം (1-14)

  • 20

    • ഇസ്രായേല്യരുടെ ധിക്കാരത്തെക്കുറിച്ചുള്ള ചരിത്രം (1-32)

    • ഇസ്രായേല്യരെ പൂർവസ്ഥിതിയിലാക്കുമെന്ന വാഗ്‌ദാനം (33-44)

    • തെക്കിന്‌ എതിരെയുള്ള പ്രവചനം (45-49)

  • 21

    • ദൈവത്തിന്റെ ന്യായവിധിയുടെ വാൾ ഉറയിൽനിന്ന്‌ ഊരി (1-17)

    • ബാബിലോൺരാജാവ്‌ യരുശലേമിനെ ആക്രമിക്കും (18-24)

    • ദുഷ്ടനായ ഇസ്രായേൽതലവനെ നീക്കും (25-27)

      • “കിരീടം നീക്കുക!” (26)

      • “നിയമപരമായി അവകാശമുള്ളവൻ വരുന്നതുവരെ” (27)

    • അമ്മോന്യർക്കെതിരെ വാൾ (28-32)

  • 22

    • യരുശലേം—രക്തം ചൊരിഞ്ഞ കുറ്റമുള്ള നഗരം (1-16)

    • ഇസ്രായേൽ—ഒന്നിനും കൊള്ളാത്ത ലോഹമാലിന്യം (17-22)

    • ഇസ്രായേലിലെ നേതാക്കളെയും ജനത്തെയും കുറ്റം വിധിക്കുന്നു (23-31)

  • 23

    • അവിശ്വസ്‌തരായ രണ്ടു സഹോദരിമാർ (1-49)

      • ഒഹൊല അസീറിയയുടെ പിന്നാലെ (5-10)

      • ഒഹൊലീബ ബാബിലോണിന്റെയും ഈജിപ്‌തിന്റെയും പിന്നാലെ (11-35)

      • രണ്ടു സഹോദരിമാർക്കുള്ള ശിക്ഷ (36-49)

  • 24

    • യരുശലേം ക്ലാവ്‌ പിടിച്ച പാചകക്കലംപോലെ (1-14)

    • യഹസ്‌കേലിന്റെ ഭാര്യയുടെ മരണം ഒരു അടയാളം (15-27)

  • 25

    • അമ്മോന്യർക്കെതിരെയുള്ള പ്രവചനം (1-7)

    • മോവാബിന്‌ എതിരെയുള്ള പ്രവചനം (8-11)

    • ഏദോമിന്‌ എതിരെയുള്ള പ്രവചനം (12-14)

    • ഫെലിസ്‌ത്യർക്കെതിരെയുള്ള പ്രവചനം (15-17)

  • 26

    • സോരിന്‌ എതിരെയുള്ള പ്രവചനം (1-21)

      • ‘വല ഉണക്കാനുള്ള ഒരു സ്ഥലം’ (5, 14)

      • കല്ലും മണ്ണും വെള്ളത്തിൽ എറിഞ്ഞു (12)

  • 27

    • സോരിന്റെ മുങ്ങുന്ന കപ്പലിനെക്കുറിച്ച്‌ ഒരു വിലാപഗീതം (1-36)

  • 28

    • സോർരാജാവിന്‌ എതിരെയുള്ള പ്രവചനം (1-10)

      • “ഞാൻ ഒരു ദൈവമാണ്‌” (2, 9)

    • സോർരാജാവിനെക്കുറിച്ച്‌ ഒരു വിലാപഗീതം (11-19)

      • ‘നീ ഏദെനിലായിരുന്നു’ (13)

      • ‘മറയ്‌ക്കാൻ നിൽക്കുന്ന അഭിഷിക്തകെരൂബ്‌’ (14)

      • ‘നിന്നിൽ അനീതി കണ്ടു’ (15)

    • സീദോന്‌ എതിരെയുള്ള പ്രവചനം (20-24)

    • ഇസ്രായേല്യരെ പൂർവസ്ഥിതിയിലാക്കും (25, 26)

  • 29

    • ഫറവോന്‌ എതിരെയുള്ള പ്രവചനം (1-16)

    • ബാബിലോണിനു പ്രതിഫലമായി ഈജിപ്‌ത്‌ കൊടുക്കും (17-21)

  • 30

    • ഈജിപ്‌തിന്‌ എതിരെയുള്ള പ്രവചനം (1-19)

      • നെബൂഖദ്‌നേസറിന്റെ ആക്രമണം മുൻകൂട്ടിപ്പറയുന്നു (10)

    • ഫറവോന്റെ ശക്തി തകർത്തു (20-26)

  • 31

    • ഈജിപ്‌തിന്റെ പതനം, ഉയരമുള്ള ദേവദാരു (1-18)

  • 32

    • ഫറവോനെയും ഈജിപ്‌തിനെയും കുറിച്ചുള്ള വിലാപഗീതം (1-16)

    • ഈജിപ്‌തിനെ അടക്കം ചെയ്യുന്നത്‌ അഗ്രചർമികളോടൊപ്പം (17-32)

  • 33

    • ഒരു കാവൽക്കാരന്റെ ഉത്തരവാദിത്വം (1-20)

    • യരുശലേമിന്റെ വീഴ്‌ചയെക്കുറിച്ചുള്ള വാർത്ത (21, 22)

    • നശിച്ചുകിടക്കുന്ന സ്ഥലത്ത്‌ കഴിയുന്നവർക്കുള്ള സന്ദേശം (23-29)

    • ജനം സന്ദേശമനുസരിച്ച്‌ പ്രവർത്തിക്കുന്നില്ല (30-33)

      • യഹസ്‌കേൽ “ഒരു പ്രേമഗാനംപോലെ” (32)

      • ‘അവരുടെ ഇടയിൽ ഒരു പ്രവാചകനുണ്ടായിരുന്നു’ (33)

  • 34

    • ഇസ്രായേലിന്റെ ഇടയന്മാർക്കെതിരെയുള്ള പ്രവചനം (1-10)

    • ആടുകൾ യഹോവയുടെ പരിപാലനത്തിൽ (11-31)

      • ‘എന്റെ ദാസനായ ദാവീദ്‌’ അവയെ മേയ്‌ക്കും (23)

      • “ഒരു സമാധാനയുടമ്പടി” (25)

  • 35

    • സേയീരിന്‌ എതിരെയുള്ള പ്രവചനം (1-15)

  • 36

    • ഇസ്രായേൽമലകൾക്കെതിരെയുള്ള പ്രവചനം (1-15)

    • ഇസ്രായേല്യരെ പൂർവസ്ഥിതിയിലാക്കും (16-38)

      • ‘എന്റെ മഹനീയനാമത്തെ ഞാൻ വിശുദ്ധീകരിക്കും’ (23)

      • “ഏദെൻ തോട്ടംപോലെ” (35)

  • 37

    • ഉണങ്ങിയ അസ്ഥികളുടെ താഴ്‌വരയെക്കുറിച്ചുള്ള ദർശനം (1-14)

    • രണ്ടു വടി യോജിപ്പിക്കണം (15-28)

      • ഒറ്റ രാജാവിനു കീഴിൽ ഒറ്റ ജനത (22)

      • സമാധാനത്തിന്റെ നിത്യമായ ഉടമ്പടി (26)

  • 38

    • ഇസ്രായേലിനു നേരെ ഗോഗിന്റെ ആക്രമണം (1-16)

    • ഗോഗിന്‌ എതിരെ യഹോവയുടെ കോപം (17-23)

      • ‘ഞാൻ യഹോവയാണെന്നു ജനതകൾ അറിയേണ്ടിവരും’ (23)

  • 39

    • ഗോഗിന്റെയും സൈന്യത്തിന്റെയും നാശം (1-10)

    • ഹാമോൻ-ഗോഗ്‌ താഴ്‌വരയിൽ അടക്കം ചെയ്യുന്നു (11-20)

    • ഇസ്രായേല്യരെ പൂർവസ്ഥിതിയിലാക്കുന്നതിനെക്കുറിച്ച്‌ (21-29)

      • ഇസ്രായേലിന്റെ മേൽ ദൈവത്തിന്റെ ആത്മാവിനെ ചൊരിയുന്നു (29)

  • 40

    • ഒരു ദർശനത്തിൽ യഹസ്‌കേൽ ഇസ്രായേലിലേക്ക്‌ (1, 2)

    • യഹസ്‌കേൽ ദർശനത്തിൽ ആലയം കാണുന്നു (3, 4)

    • മുറ്റവും കവാടങ്ങളും (5-47)

      • പുറത്തുള്ള കിഴക്കേ കവാടം (6-16)

      • പുറത്തെ മുറ്റം, മറ്റു കവാടങ്ങൾ (17-26)

      • അകത്തെ മുറ്റവും കവാടങ്ങളും (27-37)

      • ദേവാലയശുശ്രൂഷയ്‌ക്കുള്ള മുറികൾ (38-46)

      • യാഗപീഠം (47)

    • ദേവാലയത്തിന്റെ മണ്ഡപം (48, 49)

  • 41

    • ദേവാലയത്തിന്റെ വിശുദ്ധമന്ദിരം (1-4)

    • ചുവരും ചുറ്റുമുള്ള അറകളും (5-11)

    • പടിഞ്ഞാറുള്ള കെട്ടിടം (12)

    • കെട്ടിടങ്ങൾ അളക്കുന്നു (13-15എ)

    • വിശുദ്ധമന്ദിരത്തിന്റെ അകം (15ബി-26)

  • 42

    • ഊണുമുറികൾ (1-14)

    • ദേവാലയത്തിന്റെ നാലു വശങ്ങൾ അളക്കുന്നു (15-20)

  • 43

    • യഹോവയുടെ തേജസ്സു ദേവാലയത്തിൽ നിറയുന്നു (1-12)

    • യാഗപീഠം (13-27)

  • 44

    • കിഴക്കേ കവാടം അടഞ്ഞുകിടക്കണം (1-3)

    • വിദേശികളോടു ബന്ധപ്പെട്ട ചട്ടങ്ങൾ (4-9)

    • ലേവ്യർക്കും പുരോഹിതന്മാർക്കും ഉള്ള ചട്ടങ്ങൾ (10-31)

  • 45

    • വിശുദ്ധസംഭാവനയും നഗരവും (1-6)

    • തലവനുള്ള വീതം (7, 8)

    • തലവന്മാർ സത്യസന്ധമായി പ്രവർത്തിക്കണം (9-12)

    • ജനത്തിന്റെ സംഭാവനയും തലവനും (13-25)

  • 46

    • ചില പ്രത്യേകസന്ദർഭങ്ങളിലെ യാഗങ്ങൾ (1-15)

    • തലവന്റെ സ്വത്തിന്റെ പൈതൃകാവകാശം (16-18)

    • യാഗവസ്‌തുക്കൾ പുഴുങ്ങാനുള്ള സ്ഥലം (19-24)

  • 47

    • ദേവാലയത്തിൽനിന്ന്‌ ഒഴുകിവരുന്ന നദി (1-12)

      • ക്രമേണ വെള്ളത്തിന്റെ ആഴം കൂടുന്നു (2-5)

      • ചാവുകടലിലെ വെള്ളം ശുദ്ധമാകുന്നു (8-10)

      • ചതുപ്പുനിലങ്ങൾ ശുദ്ധമാകില്ല (11)

      • ആഹാരത്തിനും രോഗം ഭേദമാക്കുന്നതിനും ഉതകുന്ന മരങ്ങൾ (12)

    • ദേശത്തിന്റെ അതിരുകൾ (13-23)

  • 48

    • ദേശവിഭജനം (1-29)

    • നഗരത്തിന്റെ 12 കവാടങ്ങൾ (30-35)

      • “യഹോവ അവിടെയുണ്ട്‌” എന്നു പേരുള്ള നഗരം (35)