വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റോമിലുള്ളവർക്ക്‌ എഴുതിയ കത്ത്‌

അധ്യായങ്ങള്‍

1 2 3 4 5 6 7 8 9 10 11 12 13 14 15 16

ഉള്ളടക്കം

  • 1

    • ആശംസകൾ (1-7)

    • റോം സന്ദർശിക്കാനുള്ള പൗലോസിന്റെ ആഗ്രഹം (8-15)

    • നീതിമാൻ വിശ്വാസത്താൽ ജീവിക്കും (16, 17)

    • ദൈവഭക്തരല്ലാത്തവർക്ക്‌ ഒഴികഴിവില്ല (18-32)

      • ദൈവത്തിന്റെ ഗുണങ്ങൾ സൃഷ്ടികളിൽ കാണുന്നു (20)

  • 2

    • ജൂതന്മാരെയും ഗ്രീക്കുകാരെയും ദൈവം വിധിക്കുന്നു (1-16)

      • മനസ്സാക്ഷി പ്രവർത്തിക്കുന്ന വിധം (14, 15)

    • ജൂതന്മാരും നിയമവും (17-24)

    • ഹൃദയത്തിലെ പരിച്ഛേദന (25-29)

  • 3

    • “ദൈവം സത്യവാനെന്നേ വരൂ” (1-8)

    • ജൂതന്മാരും ഗ്രീക്കുകാരും പാപത്തിനു കീഴിൽ (9-20)

    • വിശ്വാസത്തിലൂടെ നീതി (21-31)

      • എല്ലാവരും ദൈവതേജസ്സില്ലാത്തവരായി (23)

  • 4

    • അബ്രാഹാമിനെ വിശ്വാസത്താൽ നീതിമാനായി പ്രഖ്യാപിച്ചു (1-12)

      • അബ്രാഹാം—വിശ്വാസമുള്ളവരുടെ പിതാവ്‌ (11)

    • വിശ്വാസത്തിലൂടെ ലഭിച്ച വാഗ്‌ദാനം (13-25)

  • 5

    • ക്രിസ്‌തുവിലൂടെ ദൈവവുമായി അനുരഞ്‌ജനത്തിലായി (1-11)

    • ആദാമിലൂടെ മരണം, ക്രിസ്‌തുവിലൂടെ ജീവൻ (12-21)

      • പാപവും മരണവും എല്ലാവരിലേക്കും വ്യാപിച്ചു (12)

      • ഒറ്റ നീതിപ്രവൃത്തി (18)

  • 6

    • സ്‌നാനമേറ്റ്‌ ക്രിസ്‌തുവിലേക്കു ചേരുന്നതിലൂടെ പുതിയ ജീവിതം (1-11)

    • നിങ്ങളുടെ ശരീരത്തിൽ രാജാവായി വാഴാൻ പാപത്തെ അനുവദിക്കരുത്‌ (12-14)

    • പാപത്തിന്റെ അടിമകളായിരുന്നവർ ദൈവത്തിന്റെ അടിമകളാകുന്നു (15-23)

      • പാപം തരുന്ന ശമ്പളം—മരണം; ദൈവം തരുന്ന സമ്മാനം—ജീവൻ (23)

  • 7

    • നിയമത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തെ ഉദാഹരിക്കുന്നു (1-6)

    • നിയമത്താൽ പാപത്തെ തിരിച്ചറിയുന്നു (7-12)

    • പാപവുമായുള്ള പോരാട്ടം (13-25)

  • 8

    • ആത്മാവിലൂടെ ജീവനും സ്വാതന്ത്ര്യവും (1-11)

    • ദത്തെടുക്കുന്ന ആത്മാവ്‌ ഒരു ഉറപ്പു തരുന്നു (12-17)

    • ദൈവമക്കളുടെ സ്വാതന്ത്ര്യത്തിനായി സൃഷ്ടി കാത്തിരിക്കുന്നു (18-25)

    • ആത്മാവ്‌ നമുക്കായി അപേക്ഷിക്കുന്നു (26, 27)

    • ദൈവം നേരത്തേതന്നെ നിശ്ചയിച്ചത്‌ (28-30)

    • ദൈവത്തിന്റെ സ്‌നേഹം മുഖാന്തരമുള്ള വിജയം (31-39)

  • 9

    • ഇസ്രായേലിനെ ഓർത്ത്‌ പൗലോസ്‌ ദുഃഖിക്കുന്നു (1-5)

    • അബ്രാഹാമിന്റെ യഥാർഥസന്തതി (6-13)

    • ദൈവത്തിന്റെ തിരഞ്ഞെടുപ്പു ചോദ്യം ചെയ്യാനാകാത്തത്‌ (14-26)

      • ക്രോധത്തിന്‌ അർഹമായ പാത്രങ്ങൾ, കരുണയ്‌ക്കു യോഗ്യമായ പാത്രങ്ങൾ (22, 23)

    • ചെറിയൊരു ഭാഗം മാത്രമേ രക്ഷപ്പെടുകയുള്ളൂ (27-29)

    • ഇസ്രായേൽ ഇടറിവീണു (30-33)

  • 10

    • ദൈവത്തിന്റെ നീതിക്കൊപ്പം എത്താനാകുന്ന വിധം (1-15)

      • പരസ്യപ്രഖ്യാപനം (10)

      • യഹോവയെ വിളിച്ചപേക്ഷിക്കുന്നതു രക്ഷ (13)

      • സന്തോഷവാർത്ത അറിയിക്കുന്നവരുടെ മനോഹരമായ പാദങ്ങൾ (15)

    • സന്തോഷവാർത്ത തള്ളിക്കളഞ്ഞു (16-21)

  • 11

    • ഇസ്രായേല്യരെ പാടേ തള്ളിക്കളയുന്നില്ല (1-16)

    • ഒലിവ്‌ മരത്തിന്റെ ദൃഷ്ടാന്തം (17-32)

    • ദൈവത്തിന്റെ അപാരജ്ഞാനം (33-36)

  • 12

    • നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ള ബലിയായി അർപ്പിക്കുക (1, 2)

    • വ്യത്യസ്‌തകഴിവുകൾ, ഒരൊറ്റ ശരീരം (3-8)

    • യഥാർഥ ക്രിസ്‌തീയജീവിതത്തെക്കുറിച്ചുള്ള ഉപദേശം (9-21)

  • 13

    • അധികാരികൾക്കു കീഴ്‌പെട്ടിരിക്കുക (1-7)

      • നികുതി കൊടുക്കുന്നത്‌ (6, 7)

    • സ്‌നേഹം നിയമം നിറവേറ്റുന്നു (8-10)

    • പകൽസമയത്ത്‌ എന്നപോലെ നടക്കുക (11-14)

  • 14

    • പരസ്‌പരം വിധിക്കരുത്‌ (1-12)

    • മറ്റുള്ളവർ ഇടറിവീഴാൻ ഇടയാക്കരുത്‌ (13-18)

    • സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുക (19-23)

  • 15

    • ക്രിസ്‌തു സ്വീകരിച്ചതുപോലെ അന്യോന്യം സ്വീകരിക്കുക (1-13)

    • പൗലോസ്‌—ജനതകൾക്കുവേണ്ടി ഒരു സേവകൻ (14-21)

    • പൗലോസിന്റെ യാത്രാപരിപാടികൾ (22-33)

  • 16

    • പൗലോസ്‌ ശുശ്രൂഷകയായ ഫേബയെ പരിചയപ്പെടുത്തുന്നു (1, 2)

    • റോമിലെ ക്രിസ്‌ത്യാനികൾക്കുള്ള സ്‌നേഹാന്വേഷണങ്ങൾ (3-16)

    • ഭിന്നിപ്പിന്‌ എതിരെ മുന്നറിയിപ്പ്‌ (17-20)

    • പൗലോസിന്റെ സഹപ്രവർത്തകരുടെ സ്‌നേഹാന്വേഷണങ്ങൾ (21-24)

    • പാവനരഹസ്യം വെളിപ്പെട്ടിരിക്കുന്നു (25-27)