വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെളിപാട്‌ പുസ്‌തകം

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • ദൈവത്തിൽനിന്നുള്ള വെളിപാടു യേശുവിലൂടെ കിട്ടുന്നു (1-3)

    • ഏഴു സഭകൾക്ക്‌ ആശംസകൾ (4-8)

      • “ഞാൻ ആൽഫയും ഒമേഗയും ആണ്‌” (8)

    • യോഹന്നാൻ ദൈവാത്മാവിനാൽ കർത്താവിന്റെ ദിവസത്തിൽ (9-11)

    • മഹത്ത്വീകരിക്കപ്പെട്ട യേശുവിന്റെ ദർശനം (12-20)

  • 2

    • പിൻവരുന്ന സഭകൾക്കുള്ള സന്ദേശം: എഫെസൊസ്‌ (1-7), സ്‌മുർന്ന (8-11), പെർഗമൊസ്‌ (12-17), തുയഥൈര (18-29)

  • 3

    • പിൻവരുന്ന സഭകൾക്കുള്ള സന്ദേശം: സർദിസ്‌ (1-6), ഫിലദെൽഫ്യ (7-13), ലവൊദിക്യ (14-22)

  • 4

    • യഹോവയുടെ സ്വർഗീയസന്നിധിയുടെ ദർശനം (1-11)

      • യഹോവ സിംഹാസനത്തിൽ ഇരിക്കുന്നു (2)

      • സിംഹാസനങ്ങളിൽ 24 മൂപ്പന്മാർ (4)

      • നാലു ജീവികൾ (6)

  • 5

    • ഏഴു മുദ്രയുള്ള ചുരുൾ (1-5)

    • കുഞ്ഞാടു ചുരുൾ വാങ്ങുന്നു (6-8)

    • മുദ്ര പൊട്ടിക്കാൻ കുഞ്ഞാടു യോഗ്യൻ (9-14)

  • 6

    • കുഞ്ഞാട്‌ ആദ്യത്തെ ആറു മുദ്രകൾ പൊട്ടിക്കുന്നു (1-17)

      • ജേതാവ്‌ വെള്ളക്കുതിരപ്പുറത്ത്‌ (1, 2)

      • തീനിറമുള്ള കുതിരയുടെ പുറത്ത്‌ ഇരിക്കുന്നവൻ സമാധാനം എടുത്തുകളയും (3, 4)

      • കറുത്ത നിറമുള്ള കുതിരയുടെ പുറത്ത്‌ ഇരിക്കുന്നവൻ ക്ഷാമം വരുത്തും (5, 6)

      • വിളറിയ നിറമുള്ള കുതിരയുടെ പുറത്ത്‌ ഇരിക്കുന്നവനു മരണം എന്നു പേര്‌ (7, 8)

      • കൊല്ലപ്പെട്ടവർ യാഗപീഠത്തിന്റെ ചുവട്ടിൽ (9-11)

      • വലിയൊരു ഭൂകമ്പം (12-17)

  • 7

    • നാലു ദൈവദൂതന്മാർ വിനാശകമായ കാറ്റുകൾ പിടിച്ചുവെച്ചിരിക്കുന്നു (1-3)

    • 1,44,000 പേരെ മുദ്രയിടുന്നു (4-8)

    • വെള്ളക്കുപ്പായം ധരിച്ച ഒരു മഹാപുരുഷാരം (9-17)

  • 8

    • ഏഴാമത്തെ മുദ്ര പൊട്ടിക്കുന്നു (1-6)

    • ആദ്യത്തെ നാലു കാഹളം ഊതുന്നു (7-12)

    • മൂന്നു കഷ്ടതകൾ പ്രഖ്യാപിക്കുന്നു (13)

  • 9

    • അഞ്ചാമത്തെ കാഹളം (1-11)

    • ഒന്നാമത്തെ കഷ്ടത കഴിഞ്ഞു, രണ്ടെണ്ണംകൂടെ വരാൻപോകുന്നു (12)

    • ആറാമത്തെ കാഹളം (13-21)

  • 10

    • ചെറിയൊരു ചുരുളുമായി ശക്തനായൊരു ദൈവദൂതൻ (1-7)

      • “ഇനി താമസിക്കില്ല” (6)

      • പാവനരഹസ്യം നിറവേറും (7)

    • യോഹന്നാൻ ചെറിയ ചുരുൾ കഴിക്കുന്നു (8-11)

  • 11

    • രണ്ടു സാക്ഷികൾ (1-13)

      • വിലാപവസ്‌ത്രം ധരിച്ച്‌ 1,260 ദിവസം പ്രവചിക്കുന്നു (3)

      • കൊന്നുകളയും, മൃതദേഹങ്ങൾ അടക്കം ചെയ്യാതെ കിടക്കും (7-10)

      • മൂന്നര ദിവസം കഴിഞ്ഞപ്പോൾ ജീവനിലേക്കു കൊണ്ടുവന്നു (11, 12)

    • രണ്ടാമത്തെ കഷ്ടത കഴിഞ്ഞു, മൂന്നാമത്തേതു വരുന്നു (14)

    • ഏഴാമത്തെ കാഹളം (15-19)

      • നമ്മുടെ കർത്താവിന്റെയും കർത്താവിന്റെ ക്രിസ്‌തുവിന്റെയും ഭരണം (15)

      • ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും (18)

  • 12

    • സ്‌ത്രീ, ആൺകുഞ്ഞ്‌, ഭീകരസർപ്പം (1-6)

    • മീഖായേൽ ഭീകരസർപ്പവുമായി പോരാടുന്നു (7-12)

      • ഭീകരസർപ്പത്തെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു (9)

      • തനിക്കു കുറച്ച്‌ കാലമേ ബാക്കിയുള്ളൂ എന്നു പിശാചിന്‌ അറിയാം (12)

    • സർപ്പം സ്‌ത്രീയെ ഉപദ്രവിക്കുന്നു (13-17)

  • 13

    • കടലിൽനിന്ന്‌ ഏഴു തലയുള്ള കാട്ടുമൃഗം (1-10)

    • ഭൂമിയിൽനിന്ന്‌ രണ്ടു കൊമ്പുള്ള കാട്ടുമൃഗം (11-13)

    • ഏഴു തലയുള്ള കാട്ടുമൃഗത്തിന്റെ പ്രതിമ (14, 15)

    • കാട്ടുമൃഗത്തിന്റെ മുദ്രയും സംഖ്യയും (16-18)

  • 14

    • കുഞ്ഞാടും 1,44,000 പേരും (1-5)

    • മൂന്നു ദൈവദൂതന്മാരിൽനിന്നുള്ള സന്ദേശം (6-12)

      • സന്തോഷവാർത്തയുമായി ആകാശത്ത്‌ ദൈവദൂതൻ (6, 7)

    • ക്രിസ്‌തുവുമായുള്ള യോജിപ്പിൽ മരിക്കുന്നവർ അനുഗൃഹീതർ (13)

    • ഭൂമിയിലെ രണ്ടു വിളവെടുപ്പ്‌ (14-20)

  • 15

    • ഏഴു ബാധകളുമായി ഏഴു ദൂതന്മാർ (1-8)

      • മോശയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും (3, 4)

  • 16

    • ദൈവകോപത്തിന്റെ ഏഴു പാത്രങ്ങൾ (1-21)

      • പാത്രത്തിലുള്ളത്‌ ഒഴിക്കുന്നു: ഭൂമിയിൽ (2), സമുദ്രത്തിൽ (3), നദികളിലും നീരുറവകളിലും (4-7), സൂര്യനിൽ (8, 9), കാട്ടുമൃഗത്തിന്റെ സിംഹാസനത്തിൽ (10, 11), യൂഫ്രട്ടീസിൽ (12-16), വായുവിൽ (17-21)

      • അർമഗെദോനിൽ ദൈവത്തിന്റെ യുദ്ധം (14, 16)

  • 17

    • “ബാബിലോൺ എന്ന മഹതി”ക്കുള്ള ന്യായവിധി (1-18)

      • കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന്റെ പുറത്ത്‌ ഇരിക്കുന്ന മഹാവേശ്യ (1-3)

      • “ഉണ്ടായിരുന്നതും ഇപ്പോഴില്ലാത്തതും എന്നാൽ പെട്ടെന്നുതന്നെ അഗാധത്തിൽനിന്ന്‌ കയറിവരാനുള്ളതും” ആയ കാട്ടുമൃഗം (8)

      • പത്തു കൊമ്പു കുഞ്ഞാടിനോടു പോരാടും (12-14)

      • പത്തു കൊമ്പു വേശ്യയെ വെറുക്കും (16, 17)

  • 18

    • “ബാബിലോൺ എന്ന മഹതി”യുടെ വീഴ്‌ച (1-8)

      • ‘എന്റെ ജനമേ, അവളിൽനിന്ന്‌ പുറത്ത്‌ കടക്ക്‌’ (4)

    • ബാബിലോണിന്റെ വീഴ്‌ചയിൽ വിലപിക്കുന്നു (9-19)

    • ബാബിലോണിന്റെ വീഴ്‌ചയിൽ സ്വർഗത്തിൽ ആനന്ദം (20)

    • ബാബിലോണിനെ ഒരു കല്ലുപോലെ കടലിലേക്ക്‌ എറിയും (21-24)

  • 19

    • ന്യായവിധികളെപ്രതി യാഹിനെ സ്‌തുതിപ്പിൻ (1-10)

      • കുഞ്ഞാടിന്റെ കല്യാണം (7-9)

    • വെള്ളക്കുതിരപ്പുറത്ത്‌ ഇരിക്കുന്നവൻ (11-16)

    • ദൈവത്തിന്റെ വലിയ അത്താഴവിരുന്ന്‌ (17, 18)

    • കാട്ടുമൃഗത്തെ കീഴടക്കുന്നു (19-21)

  • 20

    • സാത്താനെ 1,000 വർഷത്തേക്കു പിടിച്ചുകെട്ടുന്നു (1-3)

    • ക്രിസ്‌തുവിന്റെകൂടെ 1,000 വർഷം രാജാക്കന്മാരായി ഭരിക്കുന്നവർ (4-6)

    • സാത്താനെ വിട്ടയയ്‌ക്കുന്നു, പിന്നെ നശിപ്പിക്കുന്നു (7-10)

    • മരിച്ചവരെ വെള്ളസിംഹാസനത്തിനു മുമ്പാകെ ന്യായം വിധിക്കുന്നു (11-15)

  • 21

    • പുതിയ ആകാശവും പുതിയ ഭൂമിയും (1-8)

      • മരണമുണ്ടായിരിക്കില്ല (4)

      • എല്ലാം പുതിയതാക്കുന്നു (5)

    • പുതിയ യരുശലേമിനെ വർണിക്കുന്നു (9-27)

  • 22

    • ജീവജലനദി (1-5)

    • ഉപസംഹാരം (6-21)

      • ‘വരൂ! ജീവജലം സൗജന്യമായി വാങ്ങൂ’ (17)

      • “കർത്താവായ യേശുവേ, വരേണമേ” (20)