വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യശയ്യയുടെ പുസ്‌തകം

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • ഒരു അപ്പനും ധിക്കാരികളായ മക്കളും (1-9)

    • ആത്മാർഥതയില്ലാത്ത ആരാധന യഹോവയ്‌ക്കു വെറുപ്പ്‌ (10-17)

    • “നമുക്കു കാര്യങ്ങൾ പറഞ്ഞ്‌ നേരെയാക്കാം” (18-20)

    • സീയോനെ വീണ്ടും വിശ്വസ്‌തയായ നഗരമാക്കും (21-31)

  • 2

    • യഹോവയുടെ പർവതം ഉന്നതമായിരിക്കും (1-5)

      • വാളുകൾ കലപ്പകളാകും (4)

    • യഹോവയുടെ ദിവസം അഹങ്കാരികളെ നാണംകെടുത്തും (6-22)

  • 3

    • യഹൂദയിലെ നേതാക്കന്മാർ ജനത്തെ വഴിതെറ്റിക്കുന്നു (1-15)

    • ശൃംഗാരികളായ സീയോൻപുത്രിമാരെ ന്യായം വിധിക്കും (16-26)

  • 4

    • ഏഴു സ്‌ത്രീകൾ ഒരു പുരുഷനോട്‌ (1)

    • യഹോവ മുളപ്പിക്കുന്നതെല്ലാം മഹത്തരമായിരിക്കും (2-6)

  • 5

    • യഹോവയുടെ മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള പാട്ട്‌ (1-7)

    • യഹോവയുടെ മുന്തിരിത്തോട്ടത്തിനു വരുന്ന കഷ്ടതകൾ (8-24)

    • സ്വന്തം ജനത്തിനു നേരെ ദൈവത്തിന്റെ കോപം (25-30)

  • 6

    • യഹോവ ആലയത്തിൽ ഇരിക്കുന്നതിനെക്കുറിച്ചുള്ള ദിവ്യദർശനം (1-4)

      • “യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ!” (3)

    • യശയ്യയുടെ ചുണ്ടുകളിൽനിന്ന്‌ അശുദ്ധി മാറ്റുന്നു (5-7)

    • യശയ്യയ്‌ക്കു നിയമനം കൊടുക്കുന്നു (8-10)

      • “ഇതാ ഞാൻ, എന്നെ അയച്ചാലും!” (8)

    • “യഹോവേ, എത്ര നാൾ?” (11-13)

  • 7

    • ആഹാസ്‌ രാജാവിനുള്ള സന്ദേശം (1-9)

      • ശെയാർ-യാശൂബ്‌ (3)

    • ഇമ്മാനുവേൽ എന്ന അടയാളം (10-17)

    • അവിശ്വസ്‌തതയുടെ അനന്തരഫലങ്ങൾ (18-25)

  • 8

    • അസീറിയക്കാരുടെ കടന്നുകയറ്റം ഉണ്ടാകും (1-8)

      • മഹേർ-ശാലാൽ-ഹാശ്‌-ബസ്‌ (1-4)

    • പേടിക്കരുത്‌—“ദൈവം ഞങ്ങളുടെകൂടെയുണ്ട്‌!” (9-17)

    • യശയ്യയും മക്കളും അടയാളങ്ങൾപോലെ (18)

    • ഭൂതങ്ങളിലേക്കല്ല, നിയമത്തിലേക്കു തിരിയുക (19-22)

  • 9

    • ഗലീല ദേശത്ത്‌ വലിയൊരു വെളിച്ചം (1-7)

      • സമാധാനപ്രഭുവിന്റെ ജനനം (6, 7)

    • ദൈവത്തിന്റെ കൈ ഇസ്രായേലിന്‌ എതിരെ (8-21)

  • 10

    • ദൈവത്തിന്റെ കൈ ഇസ്രായേലിന്‌ എതിരെ (1-4)

    • അസീറിയ—ദൈവകോപത്തിന്റെ വടി (5-11)

    • അസീറിയയ്‌ക്കു ശിക്ഷ (12-19)

    • യാക്കോബിന്റെ ഒരു ശേഷിപ്പു മടങ്ങിവരും (20-27)

    • ദൈവം അസീറിയയെ ന്യായം വിധിക്കും (28-34)

  • 11

    • യിശ്ശായിയുടെ മുളയുടെ നീതിയുള്ള ഭരണം (1-10)

      • ചെന്നായും കുഞ്ഞാടും ഒരുമിച്ച്‌ കഴിയും (6)

      • ഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറയും (9)

    • ശേഷിച്ചവരെ തിരികെ വരുത്തും (11-16)

  • 12

    • നന്ദി പറഞ്ഞുകൊണ്ടുള്ള പാട്ട്‌ (1-6)

      • “യഹോവയാം യാഹ്‌ എന്റെ ശക്തി” (2)

  • 13

    • ബാബിലോണിന്‌ എതിരെയുള്ള പ്രഖ്യാപനം (1-22)

      • യഹോവയുടെ ദിവസം അടുത്തിരിക്കുന്നു! (6)

      • മേദ്യർ ബാബിലോണിനെ തോൽപ്പിക്കും (17)

      • ഇനി ഒരിക്കലും ബാബിലോണിൽ ആൾത്താമസമുണ്ടാകില്ല (20)

  • 14

    • ഇസ്രായേൽ സ്വന്തം ദേശത്ത്‌ താമസിക്കും (1, 2)

    • ബാബിലോൺരാജാവിനെ പരിഹസിക്കുന്നു (3-23)

      • തിളങ്ങുന്ന നക്ഷത്രം ആകാശത്തുനിന്ന്‌ വീഴും (12)

    • യഹോവയുടെ കൈ അസീറിയക്കാരനെ തകർക്കും (24-27)

    • ഫെലിസ്‌ത്യക്കെതിരെയുള്ള പ്രഖ്യാപനം (28-32)

  • 15

    • മോവാബിന്‌ എതിരെയുള്ള പ്രഖ്യാപനം (1-9)

  • 16

    • മോവാബിന്‌ എതിരെയുള്ള സന്ദേശത്തിന്റെ തുടർച്ച (1-14)

  • 17

    • ദമസ്‌കൊസിന്‌ എതിരെയുള്ള പ്രഖ്യാപനം (1-11)

    • യഹോവ ജനതകളെ ശകാരിക്കും (12-14)

  • 18

    • എത്യോപ്യക്കെതിരെയുള്ള സന്ദേശം (1-7)

  • 19

    • ഈജിപ്‌തിന്‌ എതിരെയുള്ള പ്രഖ്യാപനം (1-15)

    • ഈജിപ്‌ത്‌ യഹോവയെ അറിയും (16-25)

      • ഈജിപ്‌തിൽ യഹോവയ്‌ക്ക്‌ ഒരു യാഗപീഠം (19)

  • 20

    • ഈജിപ്‌തിനും എത്യോപ്യക്കും എതിരെ അടയാളം (1-6)

  • 21

    • കടലിന്റെ വിജനഭൂമിക്കെതിരെയുള്ള പ്രഖ്യാപനം (1-10)

      • കാവൽഗോപുരത്തിൽ കാവൽ നിൽക്കുന്നു (8)

      • “ബാബിലോൺ വീണിരിക്കുന്നു!” (9)

    • ദൂമയ്‌ക്കും മരുപ്രദേശത്തിനും എതിരെയുള്ള പ്രഖ്യാപനം (11-17)

      • “കാവൽക്കാരാ, രാത്രി കഴിയാറായോ?” (11)

  • 22

    • ദിവ്യദർശനത്തിന്റെ താഴ്‌വരയെക്കുറിച്ചുള്ള പ്രഖ്യാപനം (1-14)

    • കാര്യസ്ഥനായ ശെബ്‌നയെ മാറ്റി എല്യാക്കീമിനെ നിയമിക്കുന്നു (15-25)

      • മരയാണി എന്ന പ്രതീകം (23-25)

  • 23

    • സോരിന്‌ എതിരെയുള്ള പ്രഖ്യാപനം (1-18)

  • 24

    • യഹോവ ദേശം ശൂന്യമാക്കും (1-23)

      • യഹോവ സീയോനിൽ രാജാവ്‌ (23)

  • 25

    • ദൈവജനത്തിനു വലിയ അനുഗ്രഹങ്ങൾ (1-12)

      • മേത്തരം വീഞ്ഞുകൊണ്ട്‌ യഹോവയുടെ വിരുന്ന്‌ (6)

      • ഇനി മരണമില്ല (8)

  • 26

    • ആശ്രയത്തെയും രക്ഷയെയും കുറിച്ചുള്ള പാട്ട്‌ (1-21)

      • യഹോവയാം യാഹ്‌ ശാശ്വതമായ പാറ (4)

      • ഭൂവാസികൾ നീതി എന്തെന്ന്‌ അറിയും (9)

      • “നിങ്ങളുടെ മരിച്ചവർ ജീവിക്കും” (19)

      • ഉൾമുറികളിൽ കയറി ഒളിച്ചിരിക്കുക (20)

  • 27

    • യഹോവ ലിവ്യാഥാനെ കൊന്നുകളയും (1)

    • ഇസ്രായേലിനെ മുന്തിരിത്തോട്ടത്തോട്‌ ഉപമിച്ചുള്ള പാട്ട്‌ (2-13)

  • 28

    • എഫ്രയീമിലെ മുഴുക്കുടിയന്മാരുടെ കാര്യം കഷ്ടം! (1-6)

    • യഹൂദയിലെ പുരോഹിതന്മാരും പ്രവാചകന്മാരും ആടിയാടി നടക്കുന്നു (7-13)

    • “മരണവുമായി ഒരു ഉടമ്പടി” (14-22)

      • സീയോനിൽ അമൂല്യമായ ഒരു മൂലക്കല്ല്‌ (16)

      • യഹോവയുടെ അസാധാരണമായ ജോലി (21)

    • യഹോവയുടെ ജ്ഞാനോപദേശത്തെക്കുറിച്ചുള്ള ദൃഷ്ടാന്തം (23-29)

  • 29

    • അരിയേലിന്റെ കാര്യം കഷ്ടം! (1-16)

      • വായ്‌കൊണ്ട്‌ മാത്രം ബഹുമാനിക്കുന്നതു ശരിയല്ല (13)

    • ബധിരൻ കേൾക്കും; അന്ധൻ കാണും (17-24)

  • 30

    • ഈജിപ്‌തിന്റെ സഹായംകൊണ്ട്‌ ഒരു ഗുണവുമില്ല (1-7)

    • ആളുകൾ പ്രാവചനികസന്ദേശം തള്ളിക്കളയുന്നു (8-14)

    • ആശ്രയിക്കുന്നതാണു ബലം (15-17)

    • യഹോവ തന്റെ ജനത്തോടു കരുണ കാണിക്കുന്നു (18-26)

      • യഹോവ മഹാനായ ഉപദേഷ്ടാവ്‌ (20)

      • “ഇതാണു വഴി” (21)

    • യഹോവ അസീറിയയുടെ മേൽ ന്യായവിധി നടപ്പാക്കും (27-33)

  • 31

    • യഥാർഥസഹായം തരുന്നതു ദൈവമാണ്‌, മനുഷ്യരല്ല (1-9)

      • ഈജിപ്‌തിന്റെ കുതിരകൾ വെറും മാംസം (3)

  • 32

    • ഒരു രാജാവും പ്രഭുക്കന്മാരും ന്യായത്തോടെ ഭരിക്കും (1-8)

    • ഉദാസീനരായ സ്‌ത്രീകൾക്കുള്ള മുന്നറിയിപ്പ്‌ (9-14)

    • ആത്മാവിനെ ചൊരിയുമ്പോൾ അനുഗ്രഹങ്ങൾ (15-20)

  • 33

    • ന്യായവിധിയും നീതിമാന്മാർക്കുള്ള പ്രത്യാശയും (1-24)

      • യഹോവ ന്യായാധിപനും നിയമനിർമാതാവും രാജാവും (22)

      • “എനിക്കു രോഗമാണ്‌” എന്ന്‌ ആരും പറയില്ല (24)

  • 34

    • ജനതകളോടുള്ള യഹോവയുടെ പ്രതികാരം (1-4)

    • ഏദോം ശൂന്യമാകും (5-17)

  • 35

    • വീണ്ടും പറുദീസയാക്കും (1-7)

      • അന്ധൻ കാണും; ബധിരൻ കേൾക്കും (5)

    • മോചിതരായവർക്കുള്ള വിശുദ്ധവഴി (8-10)

  • 36

    • സൻഹെരീബ്‌ യഹൂദയെ ആക്രമിക്കുന്നു (1-3)

    • റബ്‌ശാക്കെ യഹോവയെ നിന്ദിക്കുന്നു (4-22)

  • 37

    • ഹിസ്‌കിയ യശയ്യയിലൂടെ ദൈവത്തിന്റെ സഹായം തേടുന്നു (1-7)

    • സൻഹെരീബ്‌ യരുശലേമിനെ ഭീഷണിപ്പെടുത്തുന്നു (8-13)

    • ഹിസ്‌കിയയുടെ പ്രാർഥന (14-20)

    • യശയ്യ ദൈവത്തിൽനിന്നുള്ള മറുപടി അറിയിക്കുന്നു (21-35)

    • ഒരു ദൈവദൂതൻ 1,85,000 അസീറിയക്കാരെ കൊല്ലുന്നു (36-38)

  • 38

    • ഹിസ്‌കിയയ്‌ക്കു രോഗം പിടിക്കുന്നു, സുഖം പ്രാപിക്കുന്നു (1-22)

      • കൃതജ്ഞതാഗീതം (10-20)

  • 39

    • ബാബിലോൺരാജാവ്‌ അയച്ച ദൂതന്മാർ (1-8)

  • 40

    • ദൈവജനത്തെ ആശ്വസിപ്പിക്കുന്നു (1-11)

      • വിജനഭൂമിയിൽ ഒരു ശബ്ദം (3-5)

    • ദൈവത്തിന്റെ മാഹാത്മ്യം (12-31)

      • ജനതകൾ അളവുതൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെ (15)

      • ദൈവം “ഭൂഗോളത്തിനു” മുകളിൽ വസിക്കുന്നു (22)

      • നക്ഷത്രങ്ങളെയെല്ലാം പേരെടുത്ത്‌ വിളിക്കുന്നു (26)

      • ദൈവം ക്ഷീണിക്കുന്നില്ല (28)

      • യഹോവയിൽ പ്രത്യാശ വെക്കുന്നതു ശക്തി പകരും (29-31)

  • 41

    • കീഴടക്കി മുന്നേറുന്ന ഒരാൾ സൂര്യോദയത്തിൽനിന്ന്‌ (1-7)

    • ഇസ്രായേലിനെ ദൈവത്തിന്റെ ദാസനായി തിരഞ്ഞെടുക്കുന്നു (8-20)

      • ‘എന്റെ സ്‌നേഹിതനായ അബ്രാഹാം’ (8)

    • മറ്റു ദൈവങ്ങളെ വെല്ലുവിളിക്കുന്നു (21-29)

  • 42

    • ദൈവത്തിന്റെ ദാസൻ; ദാസന്റെ ദൗത്യം (1-9)

      • ‘യഹോവ എന്നാണ്‌ എന്റെ പേര്‌’ (8)

    • യഹോവയെ സ്‌തുതിക്കാനുള്ള ഒരു പുതിയ പാട്ട്‌ (10-17)

    • ഇസ്രായേൽ അന്ധനും ബധിരനും (18-25)

  • 43

    • യഹോവ തന്റെ ജനത്തെ വീണ്ടും കൂട്ടിച്ചേർക്കുന്നു (1-7)

    • ദൈവങ്ങൾ വിചാരണ നേരിടുന്നു (8-13)

      • “നിങ്ങൾ എന്റെ സാക്ഷികൾ” (10, 12)

    • ബാബിലോണിൽനിന്ന്‌ മോചനം (14-21)

    • “വരൂ, നമുക്കു തമ്മിൽ വാദിക്കാം” (22-28)

  • 44

    • ദൈവം തിരഞ്ഞെടുത്ത ജനത്തിന്‌ അനുഗ്രഹങ്ങൾ (1-5)

    • യഹോവയല്ലാതെ വേറൊരു ദൈവവുമില്ല (6-8)

    • വിഗ്രഹങ്ങൾ ഉണ്ടാക്കുന്നതിലെ വിഡ്‌ഢിത്തം (9-20)

    • യഹോവ ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരൻ (21-23)

    • കോരെശിനെ ഉപയോഗിച്ച്‌ പുനർനിർമിക്കും (24-28)

  • 45

    • കോരെശ്‌—ബാബിലോൺ കീഴടക്കാനുള്ള അഭിഷിക്തൻ (1-8)

    • കളിമണ്ണു കുശവനോടു കലഹിക്കാറില്ല (9-13)

    • മറ്റു ജനതകൾ ഇസ്രായേലിനെ ആദരിക്കുന്നു (14-17)

    • ദൈവത്തിന്റെ സൃഷ്ടികളും വെളിപ്പെടുത്തലുകളും വിശ്വാസയോഗ്യം (18-25)

      • താമസത്തിനുവേണ്ടിയാണു ഭൂമിയെ സൃഷ്ടിച്ചത്‌ (18)

  • 46

    • ബാബിലോണിലെ വിഗ്രഹങ്ങളും ഇസ്രായേലിന്റെ ദൈവവും (1-13)

      • യഹോവ ഭാവി മുൻകൂട്ടിപ്പറയുന്നു (10)

      • സൂര്യോദയത്തിൽനിന്ന്‌ ഒരു ഇരപിടിയൻ പക്ഷി (11)

  • 47

    • ബാബിലോണിന്റെ പതനം (1-15)

      • ജ്യോതിഷക്കാരുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു (13-15)

  • 48

    • ഇസ്രായേലിനെ ശകാരിക്കുന്നു, ശുദ്ധീകരിക്കുന്നു (1-11)

    • യഹോവ ബാബിലോണിന്‌ എതിരെ നടപടിയെടുക്കും (12-16എ)

    • ദൈവത്തിന്റെ ഉപദേശങ്ങൾ പ്രയോജനമുള്ളവ (16ബി-19)

    • “ബാബിലോണിൽനിന്ന്‌ പുറത്ത്‌ കടക്കൂ!” (20-22)

  • 49

    • യഹോവയുടെ ദാസനു കിട്ടിയ നിയമനം (1-12)

      • ജനതകൾക്ക്‌ ഒരു വെളിച്ചം (6)

    • ഇസ്രായേലിനെ ആശ്വസിപ്പിക്കുന്നു (13-26)

  • 50

    • ഇസ്രായേലിന്റെ പാപങ്ങൾ കാരണം ഉണ്ടായ കുഴപ്പങ്ങൾ (1-3)

    • യഹോവയുടെ അനുസരണമുള്ള ദാസൻ (4-11)

      • വിദ്യാസമ്പന്നരുടെ നാവും കാതും (4)

  • 51

    • സീയോനെ പുനരുദ്ധരിച്ച്‌ ഏദെൻ തോട്ടംപോലെയാക്കും (1-8)

    • സീയോന്റെ കരുത്തനായ സ്രഷ്ടാവ്‌ ആശ്വസിപ്പിക്കുന്നു (9-16)

    • യഹോവയുടെ ക്രോധത്തിന്റെ പാനപാത്രം (17-23)

  • 52

    • സീയോനേ, ഉണരൂ! (1-12)

      • സന്തോഷവാർത്തയുമായി വരുന്നവരുടെ പാദങ്ങൾ മനോഹരം (7)

      • സീയോന്റെ കാവൽക്കാർ ഒന്നിച്ച്‌ ആരവം മുഴക്കുന്നു (8)

      • യഹോവയുടെ ഉപകരണങ്ങൾ ചുമക്കുന്നവർ ശുദ്ധിയുള്ളവരായിരിക്കണം (11)

    • യഹോവയുടെ ദാസൻ ഉന്നതനാകും (13-15)

      • വികൃതമായ രൂപം (14)

  • 53

    • യഹോവയുടെ ദാസന്റെ കഷ്ടതകളും മരണവും ശവസംസ്‌കാരവും (1-12)

      • നിന്ദിക്കപ്പെടുന്നു, അവഗണിക്കപ്പെടുന്നു (3)

      • രോഗങ്ങളും വേദനകളും ചുമക്കുന്നു (4)

      • “അറുക്കാനുള്ള ആടിനെപ്പോലെ” (7)

      • അവൻ അനേകരുടെ പാപങ്ങൾ ചുമന്നു (12)

  • 54

    • വന്ധ്യയായ സീയോനു ധാരാളം പുത്രന്മാർ ഉണ്ടാകും (1-17)

      • യഹോവ സീയോന്റെ ഭർത്താവ്‌ (5)

      • സീയോന്റെ പുത്രന്മാരെ യഹോവ പഠിപ്പിക്കും (13)

      • സീയോന്‌ എതിരെ ഉണ്ടാക്കുന്ന ആയുധങ്ങൾ നിഷ്‌ഫലം (17)

  • 55

    • സൗജന്യമായി കഴിക്കാനും കുടിക്കാനും ക്ഷണിക്കുന്നു (1-5)

    • യഹോവയെയും യഹോവയുടെ വിശ്വാസയോഗ്യമായ വാക്കുകളെയും അന്വേഷിക്കുക (6-13)

      • ദൈവത്തിന്റെ വഴികൾ മനുഷ്യരുടേതിലും ഉയർന്നത്‌ (8, 9)

      • ദൈവം പറഞ്ഞതെല്ലാം ഉറപ്പായും നടക്കും (10, 11)

  • 56

    • അന്യദേശക്കാർക്കും ഷണ്ഡന്മാർക്കും അനുഗ്രഹം (1-8)

      • എല്ലാവർക്കുമായി ഒരു പ്രാർഥനാലയം (7)

    • അന്ധരായ കാവൽക്കാർ, ഊമനായ്‌ക്കൾ (9-12)

  • 57

    • നീതിമാനും വിശ്വസ്‌തരും നശിക്കുന്നു (1, 2)

    • ഇസ്രായേലിന്റെ ആത്മീയവേശ്യാവൃത്തി വെളിച്ചത്ത്‌ കൊണ്ടുവരുന്നു (3-13)

    • എളിയവരെ ആശ്വസിപ്പിക്കുന്നു (14-21)

      • ദുഷ്ടന്മാർ ഇളകിമറിയുന്ന കടൽപോലെ (20)

      • ദുഷ്ടന്മാർക്കു സമാധാനമില്ല (21)

  • 58

    • ശരിയായ ഉപവാസവും തെറ്റായ ഉപവാസവും (1-12)

    • ആഹ്ലാദത്തോടെ ശബത്ത്‌ ആചരിക്കുക (13, 14)

  • 59

    • ഇസ്രായേലിന്റെ പാപങ്ങൾ അവരെ ദൈവത്തിൽനിന്ന്‌ അകറ്റുന്നു (1-8)

    • പാപങ്ങൾ ഏറ്റുപറയുന്നു (9-15എ)

    • മാനസാരന്തപ്പെടുന്നവർക്കുവേണ്ടി യഹോവ ഇടപെടുന്നു (15ബി-21)

  • 60

    • യഹോവയുടെ തേജസ്സു സീയോന്റെ മേൽ ഉദിക്കുന്നു (1-22)

      • കൂടണയുന്ന പ്രാവുകൾപോലെ (8)

      • ചെമ്പിനു പകരം സ്വർണം (17)

      • കുറഞ്ഞവൻ ആയിരമായിത്തീരും (22)

  • 61

    • സന്തോഷവാർത്ത ഘോഷിക്കാൻ അഭിഷേകം ചെയ്‌തു (1-11)

      • ‘യഹോവയുടെ പ്രസാദത്തിന്റെ വർഷം’ (2)

      • “നീതിയുടെ വൻമരങ്ങൾ” (3)

      • അന്യനാട്ടുകാർ സഹായമാകും (5)

      • “യഹോവയുടെ പുരോഹിതന്മാർ” (6)

  • 62

    • സീയോന്റെ പുതിയ പേര്‌ (1-12)

  • 63

    • ജനതകളോടുള്ള യഹോവയുടെ പ്രതികാരം (1-6)

    • പണ്ടുകാലത്ത്‌ യഹോവ അചഞ്ചലസ്‌നേഹം കാണിച്ച വിധം (7-14)

    • പശ്ചാത്താപത്തോടെയുള്ള പ്രാർഥന (15-19)

  • 64

    • പശ്ചാത്താപത്തോടെയുള്ള പ്രാർഥനയുടെ തുടർച്ച (1-12)

      • യഹോവ ‘ഞങ്ങളുടെ കുശവൻ’ (8)

  • 65

    • വിഗ്രഹാരാധികൾക്കെതിരെ യഹോവയുടെ ന്യായവിധി (1-16)

      • ഭാഗ്യദേവനും വിധിയുടെ ദേവനും (11)

      • “എന്റെ ദാസന്മാർ ഭക്ഷിക്കും” (13)

    • പുതിയ ആകാശവും പുതിയ ഭൂമിയും (17-25)

      • വീടുകൾ പണിയും; മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കും (21)

      • ആരും വെറുതേ അധ്വാനിക്കില്ല (23)

  • 66

    • സത്യാരാധനയും തെറ്റായ ആരാധനയും (1-6)

    • സീയോൻ എന്ന അമ്മയും പുത്രന്മാരും (7-17)

    • ആരാധനയ്‌ക്ക്‌ ആളുകളെ യരുശലേമിൽ കൂട്ടിച്ചേർക്കുന്നു (18-24)