വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മർക്കൊസ്‌ എഴുതിയ സുവിശേഷം

അധ്യായങ്ങള്‍

1 2 3 4 5 6 7 8 9 10 11 12 13 14 15 16

ഉള്ളടക്കം

  • 1

    • സ്‌നാപകയോഹന്നാൻ പ്രസംഗിക്കുന്നു (1-8)

    • യേശുവിന്റെ സ്‌നാനം (9-11)

    • യേശുവിനെ സാത്താൻ പ്രലോഭിപ്പിക്കുന്നു (12, 13)

    • യേശു ഗലീലയിൽ പ്രസംഗിച്ചുതുടങ്ങുന്നു (14, 15)

    • ആദ്യശിഷ്യരെ വിളിക്കുന്നു (16-20)

    • അശുദ്ധാത്മാവിനെ പുറത്താക്കുന്നു (21-28)

    • യേശു കഫർന്നഹൂമിൽ അനേകരെ സുഖപ്പെടുത്തുന്നു (29-34)

    • ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ പോയി പ്രാർഥിക്കുന്നു (35-39)

    • കുഷ്‌ഠരോഗിയെ സുഖപ്പെടുത്തുന്നു (40-45)

  • 2

    • യേശു തളർവാതരോഗിയെ സുഖപ്പെടുത്തുന്നു (1-12)

    • യേശു ലേവിയെ വിളിക്കുന്നു  (13-17)

    • ഉപവാസത്തെക്കുറിച്ചുള്ള ചോദ്യം (18-22)

    • യേശു ‘ശബത്തിനു കർത്താവ്‌’ (23-28)

  • 3

    • ശോഷിച്ച കൈയുള്ള മനുഷ്യനെ സുഖപ്പെടുത്തുന്നു (1-6)

    • കടപ്പുറത്ത്‌ ഒരു വലിയ ജനക്കൂട്ടം (7-12)

    • 12 അപ്പോസ്‌തലന്മാർ (13-19)

    • പരിശുദ്ധാത്മാവിനെ നിന്ദിച്ചാൽ (20-30)

    • യേശുവിന്റെ അമ്മയും സഹോദരന്മാരും (31-35)

  • 4

    • ദൈവരാജ്യത്തെക്കുറിച്ചുള്ള ദൃഷ്ടാന്തങ്ങൾ (1-34)

      • വിതക്കാരൻ (1-9)

      • യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിന്റെ കാരണം (10-12)

      • വിതക്കാരന്റെ ദൃഷ്ടാന്തം വിശദീകരിക്കുന്നു (13-20)

      • വിളക്കു കൊട്ടയുടെ കീഴെയല്ല (21-23)

      • നിങ്ങൾ ഉപയോഗിക്കുന്ന അളവുപാത്രം (24, 25)

      • ഉറങ്ങുന്ന വിതക്കാരൻ (26-29)

      • കടുകുമണി (30-32)

      • ദൃഷ്ടാന്തങ്ങളുടെ ഉപയോഗം (33, 34)

    • യേശു കൊടുങ്കാറ്റു ശമിപ്പിക്കുന്നു (35-41)

  • 5

    • യേശു ഭൂതങ്ങളെ പന്നിക്കൂട്ടത്തിലേക്ക്‌ അയയ്‌ക്കുന്നു (1-20)

    • യായീറൊസിന്റെ മകൾ; ഒരു സ്‌ത്രീ യേശുവിന്റെ പുറങ്കുപ്പായത്തിൽ തൊടുന്നു (21-43)

  • 6

    • യേശുവിനെ സ്വന്തം നാട്ടിൽ അംഗീകരിക്കുന്നില്ല (1-6)

    • പന്ത്രണ്ടു പേർക്കു ശുശ്രൂഷയ്‌ക്കുള്ള നിർദേശങ്ങൾ കൊടുക്കുന്നു (7-13)

    • സ്‌നാപകയോഹന്നാന്റെ മരണം (14-29)

    • യേശു 5,000 പേർക്കു ഭക്ഷണം കൊടുക്കുന്നു (30-44)

    • യേശു വെള്ളത്തിനു മുകളിലൂടെ നടക്കുന്നു (45-52)

    • ഗന്നേസരെത്തിൽ രോഗികളെ സുഖപ്പെടുത്തുന്നു (53-56)

  • 7

    • മനുഷ്യപാരമ്പര്യങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടുന്നു (1-13)

    • അശുദ്ധി ഹൃദയത്തിൽനിന്ന്‌ വരുന്നു (14-23)

    • സിറിയൻ ഫൊയ്‌നിക്യയിലെ ഒരു സ്‌ത്രീയുടെ വിശ്വാസം (24-30)

    • ബധിരനെ സുഖപ്പെടുത്തുന്നു (31-37)

  • 8

    • യേശു 4,000 പേർക്കു ഭക്ഷണം കൊടുക്കുന്നു (1-9)

    • അടയാളം കാണിക്കാൻ അഭ്യർഥിക്കുന്നു (10-13)

    • പരീശന്മാരുടെയും ഹെരോദിന്റെയും പുളിച്ച മാവ്‌ (14-21)

    • ബേത്ത്‌സയിദയിൽവെച്ച്‌ അന്ധനായ മനുഷ്യനെ സുഖപ്പെടുത്തുന്നു (22-26)

    • യേശുവാണു ക്രിസ്‌തുവെന്നു പത്രോസ്‌ വ്യക്തമാക്കുന്നു (27-30)

    • യേശുവിന്റെ മരണം മുൻകൂട്ടിപ്പറയുന്നു (31-33)

    • യഥാർഥശിഷ്യൻ (34-38)

  • 9

    • യേശു രൂപാന്തരപ്പെടുന്നു (1-13)

    • ഭൂതബാധിതനായ കുട്ടിയെ സുഖപ്പെടുത്തുന്നു (14-29)

      • വിശ്വാസമുണ്ടെങ്കിൽ ഒരാൾക്ക്‌ എന്തും സാധിക്കും (23)

    • യേശുവിന്റെ മരണം വീണ്ടും മുൻകൂട്ടിപ്പറയുന്നു (30-32)

    • ആരാണു വലിയവൻ എന്നതിനെക്കുറിച്ച്‌ ശിഷ്യന്മാർ തർക്കിക്കുന്നു (33-37)

    • നമുക്ക്‌ എതിരല്ലാത്തവൻ നമ്മുടെ പക്ഷത്ത്‌ (38-41)

    • വീഴിക്കുന്ന തടസ്സങ്ങൾ (42-48)

    • ‘നിങ്ങൾ ഉപ്പുള്ളവരായിരിക്കുക’ (49, 50)

  • 10

    • വിവാഹവും വിവാഹമോചനവും (1-12)

    • യേശു കുട്ടികളെ അനുഗ്രഹിക്കുന്നു (13-16)

    • ഒരു ധനികന്റെ ചോദ്യം (17-25)

    • ദൈവരാജ്യത്തിനുവേണ്ടിയുള്ള ത്യാഗങ്ങൾ (26-31)

    • യേശുവിന്റെ മരണം വീണ്ടും മുൻകൂട്ടിപ്പറയുന്നു (32-34)

    • യാക്കോബിന്റെയും യോഹന്നാന്റെയും അപേക്ഷ (35-45)

      • യേശു—അനേകർക്ക്‌ ഒരു മോചനവില (45)

    • അന്ധനായ ബർത്തിമായിയെ സുഖപ്പെടുത്തുന്നു (46-52)

  • 11

    • യേശുവിന്റെ ഗംഭീരമായ നഗരപ്രവേശം (1-11)

    • അത്തിയെ ശപിക്കുന്നു (12-14)

    • യേശു ദേവാലയം ശുദ്ധീകരിക്കുന്നു (15-18)

    • ഉണങ്ങിയ അത്തി മരത്തിൽനിന്നുള്ള പാഠം (19-26)

    • യേശുവിന്റെ അധികാരം ചോദ്യം ചെയ്യുന്നു (27-33)

  • 12

    • ക്രൂരരായ കൃഷിക്കാരുടെ ദൃഷ്ടാന്തം (1-12)

    • ദൈവവും സീസറും (13-17)

    • പുനരുത്ഥാനത്തെക്കുറിച്ചുള്ള ചോദ്യം (18-27)

    • ഏറ്റവും വലിയ രണ്ടു കല്‌പനകൾ (28-34)

    • ക്രിസ്‌തു ദാവീദിന്റെ മകനോ? (35-37എ)

    • ശാസ്‌ത്രിമാർക്കെതിരെയുള്ള മുന്നറിയിപ്പ്‌ (37ബി-40)

    • ദരിദ്രയായ വിധവയുടെ രണ്ടു തുട്ടുകൾ (41-44)

  • 13

    • വ്യവസ്ഥിതിയുടെ അവസാനം (1-37)

      • യുദ്ധം, ഭൂകമ്പം, ക്ഷാമം (8)

      • സന്തോഷവാർത്ത പ്രസംഗിക്കും (10)

      • മഹാകഷ്ടത (19)

      • മനുഷ്യപുത്രന്റെ വരവ്‌ (26)

      • അത്തി മരത്തിന്റെ ദൃഷ്ടാന്തം (28-31)

      • എപ്പോഴും ഉണർന്നിരിക്കുക (32-37)

  • 14

    • യേശുവിനെ കൊല്ലാൻ പുരോഹിതന്മാർ ഗൂഢാലോചന നടത്തുന്നു (1, 2)

    • യേശുവിന്റെ മേൽ സുഗന്ധതൈലം ഒഴിക്കുന്നു (3-9)

    • യൂദാസ്‌ യേശുവിനെ ഒറ്റിക്കൊടുക്കുന്നു (10, 11)

    • അവസാനത്തെ പെസഹ (12-21)

    • കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുന്നു (22-26)

    • പത്രോസ്‌ തള്ളിപ്പറയുമെന്നു മുൻകൂട്ടിപ്പറയുന്നു (27-31)

    • യേശു ഗത്ത്‌ശെമനയിൽവെച്ച്‌ പ്രാർഥിക്കുന്നു (32-42)

    • യേശുവിനെ അറസ്റ്റു ചെയ്യുന്നു (43-52)

    • സൻഹെദ്രിനു മുമ്പാകെ വിചാരണ (53-65)

    • പത്രോസ്‌ യേശുവിനെ തള്ളിപ്പറയുന്നു (66-72)

  • 15

    • യേശു പീലാത്തൊസിന്റെ മുന്നിൽ (1-15)

    • പരസ്യമായി കളിയാക്കുന്നു (16-20)

    • ഗൊൽഗോഥയിൽവെച്ച്‌ സ്‌തംഭത്തിൽ തറയ്‌ക്കുന്നു (21-32)

    • യേശുവിന്റെ മരണം (33-41)

    • യേശുവിന്റെ ശവസംസ്‌കാരം (42-47)

  • 16

    • യേശുവിന്റെ പുനരുത്ഥാനം (1-8)