വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • ഹോശേയയുടെ ഭാര്യയും ഭാര്യ പ്രസവിച്ച മക്കളും (1-9)

      • ജസ്രീൽ (4), ലോ-രൂഹമ (6), ലോ-അമ്മീ (9)

    • പൂർവസ്ഥിതിയിലാകാമെന്നും ഐക്യത്തിലാകാമെന്നും ഉള്ള പ്രത്യാശ (10, 11)

  • 2

    • അവിശ്വസ്‌തരായ ഇസ്രായേലിനെ ശിക്ഷിക്കുന്നു (1-13)

    • ഭർത്താവായ യഹോവയിലേക്കു തിരിച്ചുവരുന്നു (14-23)

      • ‘നീ എന്നെ “എന്റെ ഭർത്താവ്‌” എന്നായിരിക്കും വിളിക്കുക’ (16)

  • 3

    • വ്യഭിചാരിയായ ഭാര്യയെ ഹോശേയ വീണ്ടെടുക്കുന്നു (1-3)

    • ഇസ്രായേൽ യഹോവയിലേക്കു തിരികെ വരും (4, 5)

  • 4

    • യഹോവയ്‌ക്ക്‌ ഇസ്രായേലുമായി ഒരു കേസുണ്ട്‌ (1-8)

      • ദേശത്ത്‌ ദൈവപരിജ്ഞാനമില്ല (1)

    • ഇസ്രായേലിന്റെ വിഗ്രഹാരാധനയും വ്യഭിചാരവും (9-19)

      • അസാന്മാർഗികതയുടെ ആത്മാവ്‌ വഴിതെറ്റിക്കുന്നു (12)

  • 5

    • എഫ്രയീമിന്റെയും യഹൂദയുടെയും മേലുള്ള ന്യായവിധി (1-15)

  • 6

    • യഹോവയുടെ അടുത്തേക്കു മടങ്ങാനുള്ള ക്ഷണം (1-3)

    • ജനത്തിന്റെ സ്‌നേഹം ക്ഷണികമാണ്‌ (4-6)

      • അചഞ്ചലമായ സ്‌നേഹം ബലിയെക്കാൾ നല്ലത്‌ (6)

    • ജനത്തിന്റെ നിന്ദ്യമായ പ്രവൃത്തികൾ (7-11)

  • 7

    • എഫ്രയീമിന്റെ ദുഷ്ടത (1-16)

      • ദൈവത്തിന്റെ വലയിൽനിന്ന്‌ രക്ഷപ്പെടാനാകില്ല (12)

  • 8

    • വിഗ്രഹാരാധനയുടെ അനന്തരഫലങ്ങൾ കൊയ്യുന്നു (1-14)

      • കാറ്റു വിതയ്‌ക്കുന്നു, കൊടുങ്കാറ്റു കൊയ്യുന്നു (7)

      • ഇസ്രായേൽ സ്രഷ്ടാവിനെ മറന്നുകളഞ്ഞു (14)

  • 9

    • എഫ്രയീമിന്റെ പാപങ്ങൾ കാരണം ദൈവം അവരെ തള്ളിക്കളയുന്നു (1-17)

      • നാണംകെട്ട ദൈവത്തിന്‌ അവരെത്തന്നെ സമർപ്പിക്കുന്നു (10)

  • 10

    • ഇസ്രായേൽ എന്ന കാട്ടുമുന്തിരി നശിക്കും (1-15)

      • വിതയും കൊയ്‌ത്തും (12, 13)

  • 11

    • ഇസ്രായേൽ ബാലനായിരുന്നപ്പോൾമുതൽ ദൈവം സ്‌നേഹിച്ചു (1-12)

      • “ഈജിപ്‌തിൽനിന്ന്‌ ഞാൻ എന്റെ മകനെ വിളിച്ചു” (1)

  • 12

    • എഫ്രയീം യഹോവയിലേക്കു മടങ്ങണം (1-14)

      • യാക്കോബ്‌ ദൈവവുമായി മല്ലുപിടിച്ചു (3)

      • യാക്കോബ്‌ ദൈവാനുഗ്രഹത്തിനായി കരഞ്ഞു (4)

  • 13

    • വിഗ്രഹാരാധിയായ എഫ്രയീം യഹോവയെ മറന്നു (1-16)

      • “മരണമേ, നിന്റെ വിഷമുള്ള്‌ എവിടെ?” (14)

  • 14

    • യഹോവയിലേക്കു മടങ്ങാനുള്ള ക്ഷണം (1-3)

      • അധരങ്ങളിൽനിന്നുള്ള സ്‌തുതികൾ അർപ്പിക്കുന്നു (2)

    • ഇസ്രായേലിന്റെ അവിശ്വസ്‌തത സുഖപ്പെടുത്തുന്നു (4-9)