വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • യഹോവയിലേക്കു തിരിച്ചുവരാനുള്ള ക്ഷണം (1-6)

      • ‘എന്റെ അടുത്തേക്കു തിരിച്ചുവരുക, അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കു തിരിച്ചുവരും’ (3)

    • ദിവ്യദർശനം 1: മിർട്ടൽ മരങ്ങൾക്കിടയിലെ കുതിരക്കാർ (7-17)

      • “യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കും” (17)

    • ദിവ്യദർശനം 2: നാലു കൊമ്പും നാലു ശില്‌പികളും (18-21)

  • 2

    • ദിവ്യദർശനം 3: അളവുനൂൽ പിടിച്ച ഒരാൾ (1-13)

      • യരുശലേമിന്റെ അളവ്‌ എടുക്കും (2)

      • യഹോവ ‘തീകൊണ്ടുള്ള ഒരു മതിൽ’ (5)

      • ദൈവത്തിന്റെ കണ്ണിലെ കൃഷ്‌ണമണിയെ തൊടുന്നതുപോലെ (8)

      • അനേകം ജനതകൾ യഹോവയോടു ചേരും (11)

  • 3

    • ദിവ്യദർശനം 4: മഹാപുരോഹിതന്റെ വസ്‌ത്രങ്ങൾ മാറ്റുന്നു (1-10)

      • മഹാപുരോഹിതനായ യോശുവയെ സാത്താൻ എതിർക്കുന്നു (1)

      • ‘നാമ്പ്‌ എന്നു പേരുള്ള എന്റെ ദാസനെ ഞാൻ വരുത്തും’ (8)

  • 4

    • ദിവ്യദർശനം 5: ഒരു തണ്ടുവിളക്കും രണ്ട്‌ ഒലിവ്‌ മരങ്ങളും (1-14)

      • ‘ശക്തിയാലല്ല, എന്റെ ആത്മാവിനാൽ’ (6)

      • ചെറിയ തുടക്കത്തിന്റെ ദിവസത്തെ പരിഹസിക്കരുത്‌ (10)

  • 5

    • ദിവ്യദർശനം 6: പറന്നുപോകുന്ന ഒരു ചുരുൾ (1-4)

    • ദിവ്യദർശനം 7: ഒരു അളവുപാത്രം (5-11)

      • ദുഷ്ടത എന്നു പേരുള്ള സ്‌ത്രീ പാത്രത്തിന്‌ അകത്ത്‌ (8)

      • അളവുപാത്രം ശിനാർ ദേശത്തേക്കു കൊണ്ടുപോകുന്നു (9-11)

  • 6

    • ദിവ്യദർശനം 8: നാലു രഥങ്ങൾ (1-8)

    • നാമ്പ്‌, രാജാവും പുരോഹിതനും ആകും (9-15)

  • 7

    • ആത്മാർഥതയില്ലാത്ത ഉപവാസത്തെ യഹോവ കുറ്റം വിധിക്കുന്നു (1-14)

      • “ശരിക്കും എനിക്കുവേണ്ടിയാണോ നിങ്ങൾ ഉപവസിച്ചത്‌?” (5)

      • ‘നീതിയോടും അചഞ്ചലസ്‌നേഹത്തോടും കരുണയോടും കൂടെ ഇടപെടുക ’ (9)

  • 8

    • യഹോവ സീയോനു സത്യവും സമാധാനവും കൊടുക്കുന്നു (1-23)

      • യരുശലേം “സത്യത്തിന്റെ നഗരം” (3)

      • “പരസ്‌പരം സത്യം പറയുക” (16)

      • ഉപവാസത്തിൽനിന്ന്‌ വിരുന്നിലേക്ക്‌ (18, 19)

      • ‘നമുക്കു പോയി ആത്മാർഥമായി യഹോവയെ അന്വേഷിക്കാം’ (21)

      • പത്തു പേർ ഒരു ജൂതന്റെ വസ്‌ത്രത്തിൽ പിടിക്കുന്നു (23)

  • 9

    • അയൽരാജ്യങ്ങളെ ദൈവം ന്യായം വിധിക്കുന്നു (1-8)

    • സീയോൻരാജാവിന്റെ എഴുന്നള്ളത്ത്‌ (9, 10)

      • താഴ്‌മയുള്ള രാജാവ്‌ കഴുതപ്പുറത്ത്‌ വരുന്നു (9)

    • യഹോവയുടെ ജനം മോചിതരാകും (11-17)

  • 10

    • മഴയ്‌ക്കായി വ്യാജദൈവങ്ങളോടല്ല, യഹോവയോട്‌ അപേക്ഷിക്കുക (1, 2)

    • യഹോവ തന്റെ ജനത്തെ കൂട്ടിച്ചേർക്കുന്നു (3-12)

      • പ്രധാനി യഹൂദാഗൃഹത്തിൽനിന്ന്‌ (3, 4)

  • 11

    • ദൈവം നിയമിച്ച ഇടയനെ തള്ളിക്കളഞ്ഞതിന്റെ അനന്തരഫലങ്ങൾ (1-17)

      • “അറുക്കാനുള്ള ആടുകളെ മേയ്‌ക്കുക” (4)

      • രണ്ടു കോൽ: പ്രീതി, ഐക്യം (7)

      • ഇടയന്റെ കൂലി: 30 വെള്ളിക്കാശ്‌ (12)

      • പണം ഖജനാവിലേക്ക്‌ എറിയുന്നു (13)

  • 12

    • യഹോവ യഹൂദയെയും യരുശലേമിനെയും സംരക്ഷിക്കും (1-9)

      • യരുശലേം, ‘ഭാരമുള്ള ഒരു കല്ല്‌’ (3)

    • അവർ കുത്തിത്തുളച്ചവനെ ഓർത്ത്‌ അവർ കരയുന്നു (10-14)

  • 13

    • വിഗ്രഹങ്ങളെയും കള്ളപ്രവാചകന്മാരെയും നീക്കുന്നു (1-6)

      • കള്ളപ്രവാചകന്മാർ നാണംകെടും (4-6)

    • ഇടയനെ വെട്ടും (7-9)

      • മൂന്നിൽ ഒന്നിനെ ശുദ്ധീകരിക്കും (9)

  • 14

    • സത്യാരാധനയുടെ പൂർണവിജയം (1-21)

      • ഒലിവുമല രണ്ടായി പിളർന്നുപോകും (4)

      • യഹോവ മാത്രം ദൈവം; ദൈവത്തിന്റെ പേരും ഒന്നു മാത്രം (9)

      • യരുശലേമിന്റെ എതിരാളികൾക്കു വരുന്ന ദുരിതം (12-15)

      • കൂടാരോത്സവം ആഘോഷിക്കും (16-19)

      • എല്ലാ കലങ്ങളും വിശുദ്ധമായിരിക്കും (20, 21)