വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • യരുശലേമിൽനിന്നുള്ള വാർത്ത (1-3)

    • നെഹമ്യയുടെ പ്രാർഥന (4-11)

  • 2

    • നെഹമ്യയെ യരുശലേമിലേക്ക്‌ അയയ്‌ക്കുന്നു (1-10)

    • നെഹമ്യ നഗരമതിൽ പരിശോധിക്കുന്നു (11-20)

  • 3

    • മതിൽ പുതുക്കിപ്പണിയുന്നു (1-32)

  • 4

    • എതിർപ്പിന്മധ്യേയും പണി പുരോഗമിക്കുന്നു (1-14)

    • പണിക്കാർ ആയുധം ഏന്തി പണി തുടരുന്നു (15-23)

  • 5

    • ചൂഷണത്തിനു തടയിടുന്നു (1-13)

    • നെഹമ്യയുടെ നിസ്സ്വാർഥസേവനം (14-19)

  • 6

    • പുനർനിർമാണത്തിനു നേരെയുള്ള എതിർപ്പു തുടരുന്നു (1-14)

    • 52 ദിവസംകൊണ്ട്‌ മതിലിന്റെ പണി പൂർത്തിയാകുന്നു (15-19)

  • 7

    • നഗരകവാടവും കാവൽക്കാരും (1-4)

    • മടങ്ങിവന്ന പ്രവാസികളുടെ രേഖ (5-69)

      • ദേവാലയസേവകർ (46-56)

      • ശലോമോന്റെ ദാസന്മാരുടെ വംശജർ (57-60)

    • പണിക്കുവേണ്ടിയുള്ള സംഭാവനകൾ (70-73)

  • 8

    • നിയമപുസ്‌തകം വായിച്ച്‌ വിശദീകരിക്കുന്നു (1-12)

    • കൂടാരോത്സവം ആഘോഷിക്കുന്നു (13-18)

  • 9

    • ജനം തെറ്റുകൾ ഏറ്റുപറയുന്നു (1-38)

      • യഹോവ ക്ഷമിക്കുന്ന ദൈവം (17)

  • 10

    • നിയമം അനുസരിച്ചുകൊള്ളാമെന്നു ജനം സമ്മതിക്കുന്നു (1-39)

      • “നമ്മുടെ ദൈവത്തിന്റെ ആലയത്തെ ഞങ്ങൾ അവഗണിക്കില്ല” (39)

  • 11

    • യരുശലേമിൽ വീണ്ടും താമസമാക്കിയവർ (1-36)

  • 12

    • പുരോഹിതന്മാരും ലേവ്യരും (1-26)

    • മതിലിന്റെ ഉദ്‌ഘാടനം (27-43)

    • ആലയസേവനത്തിനു പിന്തുണ (44-47)

  • 13

    • നെഹമ്യ വരുത്തിയ മറ്റു പരിഷ്‌കാരങ്ങൾ (1-31)

      • പത്തിലൊന്നു കൊടുക്കണം (10-13)

      • ശബത്തിനെ അശുദ്ധമാക്കരുത്‌ (15-22)

      • മിശ്രവിവാഹത്തെ കുറ്റം വിധിക്കുന്നു (23-28)