ഹാല്വീൻ ആഘോ ഷ ത്തി ന്റെ ഉത്ഭവം—അതെക്കുറിച്ച് ബൈബിൾ എന്താണ് പറയു ന്നത്?
ബൈബിളിന്റെ ഉത്തരം
ഹാല്വീൻ ആഘോ
ബൈബിൾ തരുന്ന മുന്നറി
ഹാല്വീൻ ആഘോ ഷ ത്തി ന്റെ ചരി ത്ര വും ആചാര ങ്ങ ളും
ഹാല്വീൻ ആഘോ
ഷ ത്തി ന്റെ അടി വേ രു കൾ അന്വേ ഷിച്ച് പോയാൽ നമ്മൾ എത്തുന്നത്, “സെൽറ്റിക് വിഭാ ഗ ക്കാ രാ യ ആളുകൾ 2000 വർഷങ്ങൾക്കു മുമ്പ് ആഘോ ഷി ച്ചി രു ന്ന ഒരു വ്യാജ മ താ ചാ ര ത്തിൽ” ആയിരി ക്കു മെന്ന് വേൾഡ് ബുക്ക് സർവവി ജ്ഞാ ന കോ ശം (ഇംഗ്ലീഷ്) പറയുന്നു. “ഈ സമയമാ കു മ്പോൾ മരിച്ചു പോ യ വർക്ക് ജീവി ച്ചി രി ക്കു ന്ന വ രു ടെ കൂടെ നടക്കാ നാ കും, ജീവി ച്ചി രി ക്കു ന്ന വർക്കു മരിച്ച വ രു ടെ അടുത്ത് ചെല്ലാ നാ കും എന്നൊ ക്കെ യാണ് സെൽറ്റിക് വിഭാ ഗ ക്കാ രാ യ ആളുകൾ വിശ്വ സി ച്ചി രു ന്നത്” എന്നും ആ സർവവി ജ്ഞാ ന കോ ശം പറയുന്നു. പക്ഷേ ബൈബിൾ വ്യക്തമാ യി ഇങ്ങനെ പറയുന്നു: “മരിച്ചവർ ഒന്നും അറിയു ന്നി ല്ല.” (സഭാപ്രസംഗകൻ 9:5) അതു കൊണ്ട് മരിച്ച വർക്കു ജീവി ച്ചി രി ക്കു ന്ന വ രു മാ യി ബന്ധപ്പെ ടാ നാ വി ല്ല. ഹാല്വീൻ വേഷങ്ങൾ, മിഠാ
യി കൾ, ട്രിക്ക് ഓർ ട്രീറ്റ്: ഹാല്വീൻ—ഒരു അമേരി ക്കൻ വിശേ ഷ ദി വ സം, ഒരു അമേരി ക്കൻ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്ത കം പറയു ന്ന ത നു സ രിച്ച്, സെൽറ്റിക് വിഭാ ഗ ക്കാ രാ യ ആളുകൾ അന്നേ ദിവസം പിശാ ചു ക്ക ളെ പ്പോ ലെ വേഷം ധരിക്കും. അപ്പോൾ പിശാ ചു ക്കൾ തങ്ങളി ലൊ രാ ളാ ണെന്നു കരുതി ഇവരെ ഉപദ്ര വി ക്കാ തെ വിടും എന്നാണ് വിശ്വാ സം. മറ്റു ചിലർ ദുഷ്ടാ ത്മാ ക്ക ളെ പ്രീതി പ്പെ ടു ത്താൻ അവയ്ക്കു മധുര പ ല ഹാ ര ങ്ങൾ അർപ്പി ക്കും. മധ്യ കാലഘ ട്ട ത്തിൽ യൂറോ പ്പി ലെ കത്തോ ലി ക്കാ പുരോ ഹി ത ന്മാർ ചില പ്രാ ദേ ശി ക ആചാരങ്ങൾ കടമെ ടുത്ത്, അവരുടെ അനുയാ യി ക ളോട് ഹാല്വീൻ വേഷങ്ങൾ ധരിച്ച് സമ്മാനങ്ങൾ ചോദി ച്ചു കൊണ്ട് വീടു തോ റും പോകാൻ ആവശ്യ പ്പെ ട്ടു. എന്നാൽ, വ്യാജ മ താ ചാ ര ങ്ങ ളെ സത്യാ രാ ധ ന യു മാ യി കൂട്ടി ക്കു ഴ യ്ക്കാൻ ബൈബിൾ അനുവ ദി ക്കു ന്നി ല്ല.—2 കൊരി ന്ത്യർ 6:17. പ്രേതങ്ങൾ, രക്തരക്ഷ
സ്സു കൾ, മന്ത്രവാ ദി നി കൾ തുടങ്ങി യവ: ഇവയെ ല്ലാം കാലങ്ങ ളാ യി ദുഷ്ടാ ത്മ ലോ ക വു മാ യി ബന്ധപ്പെ ട്ട വ യാണ്. [ഹാല്വീൻ ട്രിവിയ (ഇംഗ്ലീഷ്)] ദുഷ്ടാ ത്മ ശ ക്തി ക ളോട് എതിർത്തു നിൽക്ക ണം എന്നാണ് ബൈബിൾ പറയു ന്നത്, അല്ലാതെ അവരോ ടൊ പ്പം ആഘോ ഷി ക്ക ണം എന്നല്ല.—എഫെസ്യർ 6:12. തക്കാരി
ക്കി ഴ ങ്ങു ക ളോ മത്തങ്ങക ളോ കൊണ്ടുള്ള ഹാല്വീൻ വിളക്കു കൾ: മധ്യ കാലഘ ട്ട ത്തിൽ ബ്രിട്ട നിൽ, ഈ ആഘോ ഷ ത്തി ന്റെ ഭാഗമാ യി “ചില ആളുകൾ വീടു തോ റും പോയി, തങ്ങൾക്കു ഭക്ഷണം തന്നാൽ അവരുടെ മരിച്ച വർക്കു വേ ണ്ടി പ്രാർഥി ക്കാം എന്നു യാചി ക്കു മാ യി രു ന്നു.” അവരുടെ കൈയിൽ, “അകം പൊള്ള യാ ക്കി കൊത്തി യെ ടു ത്ത ഒരു തക്കാരി ക്കി ഴങ്ങ് ഉണ്ടാകും. അതിനു ള്ളിൽ കത്തിച്ചു വെ ച്ചി രി ക്കു ന്ന മെഴു കു തി രി, ശുദ്ധീ ക ര ണ സ്ഥ ലത്ത് കിടക്കുന്ന ആത്മാവി നെ യാണ് സൂചി പ്പി ക്കു ന്നത്.” [ഹാല്വീൻ—അന്യമതാചാരത്തിൽനിന്ന് ആഘോ ഷ രാ വി ലേക്ക് (ഇംഗ്ലീഷ്)] ചിലർ പറയു ന്നത് ഈ വിളക്കു കൾ ദുഷ്ടാ ത്മാ ക്ക ളെ തുരത്താൻവേ ണ്ടി യാ ണെ ന്നാണ്. 1800-കളിൽ വടക്കേ അമേരി ക്ക യിൽ തക്കാരി ക്കി ഴ ങ്ങു കൾക്കു പകരം മത്തങ്ങകൾ ഉപയോ ഗി ക്കാൻ തുടങ്ങി. അവ സുലഭ മാ യി കിട്ടു മാ യി രു ന്നു, കൊത്തി യെ ടു ക്കാൻ എളുപ്പ വു മാ യി രു ന്നു. ആത്മാവി ന്റെ അമർത്യത, ശുദ്ധീ ക ര ണ സ്ഥ ലം, മരിച്ച വർക്കു വേ ണ്ടി യുള്ള പ്രാർഥന എന്നിവയെ അടിസ്ഥാ ന മാ ക്കി യ താണ് ഈ ആചാരം. പക്ഷേ ഈ വിശ്വാ സ ങ്ങ ളെ യൊ ന്നും ബൈബിൾ പിന്തു ണ യ്ക്കു ന്നി ല്ല.—യഹസ്കേൽ 18:4.
കൂടുതല് അറിയാന്
ബൈബിൾ യഥാർഥ
നാം വിശേ ഷ ദി വ സ ങ്ങൾ ആഘോ ഷി ക്ക ണ മോ?
നിങ്ങളു
